ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്തം
ജെല്ലിക്കെട്ട് പ്രക്ഷോഭം ശക്തം
Friday, January 20, 2017 2:42 PM IST
ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു മറീന ബീച്ചിൽ ചേർന്നവർ ഇന്നലെ പ്രഖ്യാപിച്ചു. മോട്ടോർവാഹന തൊഴിലാളികളും വ്യാപാരി യൂണിയനുകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ തമിഴകം സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്.

വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും ഹോട്ടലുകളും രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കുന്നതുവരെ വാഹനങ്ങൾ നിരത്തിലിറക്കേണ്ടെന്നാണു മോട്ടോർ തൊഴിലാളികളുടെ തീരുമാനം. ഇതിനിടെ, രണ്ടു ദിവസത്തിനകം ജെല്ലിക്കെട്ടു നടത്തുമെന്നു തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർശെൽവം വാഗ്ദാനം നല്കി. സമരം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പക്ഷേ പ്രതിഷേധക്കാർ തള്ളി. കാളകൾ മത്സരവയലുകളിലെത്തുന്നതുവരെ വീട്ടിലേക്കില്ലെന്നു മറീന ബീച്ചിൽ കൂടിയവർ ഇന്നലെ പ്രതിജ്ഞ ചെയ്തു.

ജെല്ലിക്കെട്ടിന് അനുമതി ലഭിക്കാൻ കരട് റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിനു സമർപ്പിച്ചുവെന്നും ഉടൻ ജെല്ലിക്കെട്ടു നടത്തുമെന്നുമാണ് പനീർശെൽവം ഇന്നലെ ഡൽഹിയിൽ പറഞ്ഞത്. പൊള്ളാച്ചിയിൽ കേരളത്തിലേക്കുള്ള ബസുകൾ ഇന്നലെ തടഞ്ഞിട്ടു. സേലത്ത് ട്രെയിനിനു മുകളിൽ കയറി പ്രതിഷേധിച്ച ഒരാൾക്കു പൊള്ളലേറ്റു. ഡിഎംകെ തമിഴ്നാട്ടിൽ ഇന്നു ട്രെയിനുകൾ തടയുമെന്ന് ആഹ്വാനം ചെയ്തതോടെ കേരളത്തിൽ ട്രെയിനുകളും വൈകിയോടുകയാണ്.

സിനിമ-സാംസ്കാരിക പ്രവർത്തകരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ രംഗത്തെത്തി. തമിഴകത്തെ സൂപ്പർ താരങ്ങളായ രജനീകാന്ത്, കമലഹാസൻ, വിജയ്, ശിവകാർത്തികേയൻ, തെലുങ്ക് സിനിമാ താരങ്ങളായ പവൻ കല്യാൺ, മഹേഷ് ബാബു, സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ, ചെസ് താരം വിശ്വനാഥൻ ആനന്ദ് തുടങ്ങിവർ ജെല്ലിക്കെട്ടിന് പിന്തുണയുമായി രംഗത്തെത്തിയത്. തനിക്കു ലഭിച്ച സാഹിത്യ അക്കാഡമി യുവപുരസ്കാരം ലക്ഷ്മി ശരവണകുമാർ ഇന്നലെ തിരികെനല്കി.

നിയമനിർമാണം നടത്താൻ നിർദേശിക്കാനാവില്ലെന്നു മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാടിന്‍റെ പരമ്പരാഗത മത്സരമായ ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചതിനെതിരേ സമർപ്പിച്ച പൊതുതാത്പര്യഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജെല്ലിക്കെട്ടിനായി നിയമനിർമാണം നടത്താൻ കേന്ദ്ര സർക്കാരിനോടു ഹൈക്കോടതി നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആർ. കൃഷ്ണമൂർത്തി നല്കിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.കെ. കൗൾ, ജസ്റ്റീസ് എം. സുന്ദർ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

അത്തരത്തിൽ സർക്കാരിനോട് ആവശ്യപ്പെടാനാവില്ലെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച് നിയമവിരുദ്ധമായി മറീന ബീച്ചിൽ ആയിരക്കണക്കിനാളുകൾ ഒത്തുകൂടുന്നതു ക്രമസമാധാന പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.