പ്രകടനപത്രികയുമായി അഖിലേഷ്; മുലായം വിട്ടുനിന്നു
പ്രകടനപത്രികയുമായി അഖിലേഷ്; മുലായം വിട്ടുനിന്നു
Saturday, January 21, 2017 2:55 PM IST
ന്യൂഡൽഹി: മുതിർന്ന നേതാവ് മുലായം സിംഗ് യാദവും വലംകൈ ശിവ് പാൽ യാദവും വിട്ടു നിന്ന വേദിയിൽ സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പാർട്ടിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കി. രാജ്യത്തെ ജനങ്ങൾക്ക് അച്ഛാ ദിൻ വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ബിജെപി പകരം നൽകിയതു ചൂലും കുറേ യോഗാ പാഠങ്ങളുമാണെന്നു പത്രിക പുറത്തിറക്കിക്കൊണ്ട് അഖിലേഷ് പറഞ്ഞു. മായാവതിയുടെ ബിഎസ്പി അധികാരത്തിലെത്തിയാൽ സംസ്ഥാനം ആനകളെക്കൊണ്ടു നിറയ്ക്കുമെന്നും അഖിലേഷ് പരിഹസിച്ചു.

2012 ലെ തെരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനങ്ങളും അതിലേറെയും പാലിച്ചാണ് തന്‍റെ പാർട്ടി ഇത്തവണ വോട്ടു തേടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്നും അഖിലേഷ് പറഞ്ഞു. മുലായം സിംഗിന്‍റെ ചിത്രമുള്ള തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ നിന്ന് അഖിലേഷ് ശിവ്പാൽ യാദവിനെ പൂർണമായും ഒഴിവാക്കിയിരുന്നു.

ജനങ്ങൾക്ക് കൈനിറയെ ആനുകൂല്യങ്ങളുമായാണ് സമാജ് വാദി പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യോഗ്യരായ വിദ്യാർഥികൾക്കു സ്മാർട്ട് ഫോണ്‍, വീട്ടമ്മമാർക്കു പ്രഷർ കുക്കർ, ഒരു കോടിയിലധികം വരുന്ന സ്ത്രീകൾക്ക് 1,000 രൂപയുടെ പ്രതിമാസ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്.


കോണ്‍ഗ്രസ് 110 സീറ്റുകളാണ് അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടിരുന്നത്. സമാജ് വാദി പാർട്ടി 300 സീറ്റുകളിൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്ന അഖിലേഷ് 100ലധികം സീറ്റുകൾ വിട്ടു കൊടുക്കാൻ തയാറായിരുന്നില്ല.

ഒടുവിൽ 105 സീറ്റുകൾ എന്ന ധാരണയിൽ കോണ്‍ഗ്രസ് ഒത്തുതീർപ്പിലെത്തുകയായിരുന്നു. യുപിയിൽ ആകെയുള്ള 403 നിയമസഭാ സീറ്റിൽ അമേത്തി, റായ്ബറേലി മേഖലയിലെ എസ്പിയുടെ സിറ്റിംഗ് സീറ്റുകളിൽ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതായിരുന്നു ചർച്ച ഉടക്കി നിൽക്കാൻ കാരണം.

രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിൽ പാർട്ടിക്ക് നിയമസഭാ സ്ഥാനാർഥികളെയും വേണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാൽ, ഈ സീറ്റുകളിലെ സിറ്റിംഗ് എംഎൽഎമാരെ കൈവിടാനാകില്ലെന്നതായിരുന്നു അഖിലേഷിന്‍റെയും എസ്പിയുടെയും നിലപാട്. തർക്കമുള്ള മണ്ഡലങ്ങളിൽ എങ്ങനെ സമവായത്തിലെത്തിയെന്ന കാര്യം ഇരുപക്ഷവും വ്യക്തമാക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.