യുപി സഖ്യം: എസ്പി 298, കോണ്‍ഗ്രസ് 105
യുപി സഖ്യം: എസ്പി 298, കോണ്‍ഗ്രസ് 105
Saturday, January 21, 2017 2:55 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസ്-സമാജ്‌വാദി സഖ്യ മായി. ഇരുപാർട്ടികളും ധാരണയായെന്ന വിവരം ഇന്നലെ കോണ്‍ഗ്രസും എസ്പിയും അറിയിച്ചു. കോണ്‍ഗ്രസ് 105 സീറ്റുകളിലും സമാജ് വാദി പാർട്ടി 298 സീറ്റുകളിലും മത്സരിക്കും.

സഖ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്പി നേതാക്കളായ നരേഷ് ഉത്തമും കിരണ്‍മയി നന്ദയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാജ്ബബ്ബറും സംയുക്ത പത്രസമ്മേളനം നടത്തി. വിഘടിത ശക്തികൾക്കെതിരേ കോണ്‍ഗ്രസ് സമാജ് വാദിയുമായി ആദർശപരവും രാഷ്‌ട്രീയവുമായ സഖ്യത്തിലെത്തിയെന്നാണ് നരേഷ് ഉത്തം പറഞ്ഞത്. സഖ്യം ഒരു മാതൃകയായി മാറുമെന്നും സംസ്ഥാന വികസനത്തിനും ദരിദ്രരുടെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിക്കുമെന്നും രാജ് ബബ്ബറും പറഞ്ഞു. സഖ്യം വലിയ വിജയം നേടി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിലനിർത്തും. ഒരാഴ്ചയ്ക്കുള്ളിൽ പൊതു മിനിമം പരിപാടി തയാറാക്കുമെന്നും രാജ് ബബ്ബർ പറഞ്ഞു.
സഖ്യത്തിനായി ഉന്നത തലത്തിൽ തന്നെ ചർച്ചകൾ നടന്നുവെന്നു കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്‌ ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ അറിയിച്ചു. അഖിലേഷ് യാദവുമായി പ്രിയങ്ക ഗാന്ധിയാണ് ചർച്ച നടത്തിയതെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.

തെരഞ്ഞെടുപ്പു സഖ്യം നിലവിൽ വന്നാൽ അത് സോണിയ ഗാന്ധിയുടെ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണെന്നാണ് സഖ്യചർച്ചകളിൽ ഇടപെട്ടു നിന്ന സമാജ് വാദി പാർട്ടി നേതാക്കൾ വ്യക്തമാക്കിയത്. ശനിയാഴ്ച് അഖിലേഷ് യാദവുമായി ചർച്ച നടത്താൻ കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന പ്രശാന്ത് കിഷോറും ലക്നോവിലെത്തിയിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പു ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപി പിസിസി അധ്യക്ഷൻ രാജ് ബബ്ബറും ചർച്ചകൾക്കു മുൻനിരയിൽ നിന്നു.


സഖ്യം ഉറപ്പിച്ചു നിർത്തുന്നതിനായി ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം രാജ്യസഭ എംപിയും അഖിലേഷിന്‍റെ അമ്മാവനുമായ രാം ഗോപാൽ യാദവിന്‍റെ ഡൽഹി ലോധി റോഡിലെ വസതിയിൽ രാത്രി പത്തു മണിക്കെത്തി ചർച്ച നടത്തിയെന്നാണ് വിവരം. ചർച്ചയ്ക്കിടെ പ്രിയങ്ക ഗാന്ധിയെക്കൊണ്ടും ആസാദ് രാം ഗോപാലുമായി സംസാരിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള എസ്പി എംപി നരേഷ് അഗർവാളുമായും സഖ്യം നിലവിൽ വരേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസാരിച്ചു. തുടർന്ന് രാത്രിയോടെ പ്രിയങ്ക അഖിലേഷ് യാദവിന്‍റെ പത്നി ഡിംപിളുമായി ഫോണിൽ സംസാരിച്ചു. രണ്ടാമതായി അഖിലേഷിനോടും സംസാരിച്ചു. ഈ രാത്രികാല ചർച്ചകളാണ് കോണ്‍ഗ്രസ്-എസ്പി സഖ്യമാകാമെന്ന് അന്തിമധാരണയിലേക്കെത്തിച്ചത്.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.