ജെല്ലിക്കെട്ട്: മൂന്നു മരണം
ജെല്ലിക്കെട്ട്: മൂന്നു മരണം
Saturday, January 21, 2017 2:55 PM IST
മധുര: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടത്താൻ ഗവർണർ അനുമതി നല്കിയതിനുശേഷം പുതുക്കോട്ട ജില്ലയിലെ രപൂസലിൽ ഇന്നലെ നടന്ന ജെല്ലിക്കെട്ടിൽ കാളകൾക്കടിയിൽപ്പെട്ട് രണ്ടു പേർ മരിച്ചു. 28 പേർക്കു പരിക്കേറ്റു.

ജെല്ലിക്കെട്ട് നടത്താൻ നിയമ പരിരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മധുരയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരാൾ നിർജലീകരണംമൂലം മരിച്ചു. മധുര ജയ്ഹിന്ദ്പുരം സ്വദേശി ചന്ദ്രമോഹനാണു(48) മരിച്ചത്. മധുരയിൽ നടന്ന പ്രക്ഷോഭത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണു പങ്കെടുത്തത്. തിരുനൽവേലിയിൽ നടന്ന പ്രക്ഷോഭത്തിനിടെ നിരവധി പെൺകുട്ടികൾ കുഴഞ്ഞുവീണു.

അതേസമയം, ചെന്നൈയിലെ അലങ്കാനല്ലൂരും തഞ്ചാവൂർ ജില്ലയിലെ മനോജിപട്ടിയിലും ഇന്നലെ ജെല്ലിക്കെട്ട് നടന്നില്ല. മത്സരത്തിനായി കാളകളെ എത്തിച്ചുവെങ്കിലും ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് സംഘാടകർ കാളകളെ പിൻവലിക്കുകയായിരുന്നു. രണ്ടിടത്തും രാഷ്‌‌ട്രീയപ്രവർത്തകരെയും ജില്ലാഭരണാധികാരികളെയും നാട്ടുകാർ തടഞ്ഞു. മനോജിപട്ടിയിൽ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ കൃഷിമന്ത്രി ദുരൈക്കണ്ണിനെ വഴിയിൽ ത‌ടഞ്ഞു പ്രതിഷേധം അറിയിച്ചു.


പുതുക്കോട്ടയിലെ ജെല്ലിക്കെട്ട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ ഉദ്ഘാടനം ചെയ്തു. രാമനാഥപുരത്ത് സേവൂരിലും ഇരുവേലിയിലും ജെല്ലിക്കെട്ട് സംഘടിപ്പിച്ചു. മയിലാടുംതുറയിൽനിന്നു തിരുനൽവേലിയിലേക്കുവന്ന ട്രെയിൻ തഞ്ചാവൂരിലെ കുംഭകോണത്ത് പ്രതിഷേധക്കാർ തടഞ്ഞിട്ടു. അഞ്ഞൂറോളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

കോയമ്പത്തൂരിലെ ജെല്ലിക്കെട്ട് തദ്ദേശസ്വയംഭരണമന്ത്രി എസ്.പി. വേലുമണി ഉദ്ഘാടനം ചെയ്തയുടൻ വിദ്യാർഥികൾ കൊഡീസിയ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി ഇരിപ്പുറപ്പിച്ചു. ഇതേത്തു‌ടർന്ന് ജെല്ലിക്കെട്ട് നിർത്തിവയ്ക്കുകയായിരുന്നു. പ്രക്ഷോഭങ്ങളുടെ ഉത്ഭവകേന്ദ്രമായ ചെന്നൈ മറീന ബീച്ചിൽ തുടർച്ചയായ ആറാം ദിവസവും പ്രതിഷേധിക്കാൻ ആയിരങ്ങളെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.