ആശയക്കുഴപ്പം സൃഷ്ടിച്ച് വീണ്ടും എസ്പിയുടെ സ്ഥാനാർഥിപ്പട്ടിക
ആശയക്കുഴപ്പം സൃഷ്ടിച്ച് വീണ്ടും എസ്പിയുടെ സ്ഥാനാർഥിപ്പട്ടിക
Monday, January 23, 2017 2:34 PM IST
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിനു തൊട്ടുപിന്നാലെ 37 സ്ഥാനാർഥികളെ ഉൾപ്പെടുത്തി സമാജ്‌വാദി പാർട്ടിയുടെ മൂന്നാമത്തെ സ്ഥാനാർഥിപ്പട്ടിക.

സീറ്റ് വിഭജന ധാരണയെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണു പട്ടികയെങ്കിലും ആദ്യത്തെ ലിസ്റ്റിൽ ഇടംപിടിച്ച ഏതാനും സ്ഥാനാർഥികൾ പിന്മാറുന്നതോടെ കാര്യങ്ങൾ സുഗമമാകുമെന്നാണ് എസ്പി നേതൃത്വത്തിന്‍റെ വിശദീകരണം. മുലായം സിംഗ് യാദവിന്‍റെ ഇളയ മരുമകൾ അപർണ യാദവ് ഉൾപ്പെടെയുള്ളവരാണു പുതിയ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഇളയ സഹോദരൻ പ്രതീകിന്‍റെ ഭാര്യയാണ് അപർണ.

ലക്നോവിലെ നാല് സ്ഥാനാർഥികൾ ഇന്നലത്തെ പട്ടികയിൽ ഉൾപ്പെടും; കനൗജിലെ മൂന്ന് സ്ഥാനാർഥികളും. ഞായറാഴ്ചയാണു കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണയിൽ എസ്പി നേതൃത്വം എത്തിയത്. ഇതനുസരിച്ച് 298 സീറ്റുകളിൽ എസ്പിയും 105 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കുമെന്നായിരുന്നു നേതൃത്വം പ്രഖ്യാപിച്ചത്. എന്നാൽ എസ്പി ഇതിനകം 326 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അധികമായി വന്ന 28 സ്ഥാനാർഥികളുടെ കാര്യത്തിൽ എന്തുചെയ്യുമെന്നതാണ് പ്രശ്നം.


ആദ്യ രണ്ടു ഘട്ടത്തിലുമായി പ്രഖ്യാപിച്ചിരുന്ന ഏതാനും സ്ഥാനാർഥികൾ പിന്മാറുമെന്നാണു പുതിയ പട്ടിക പുറത്തിറക്കി എസ്പി സംസ്ഥാന അധ്യക്ഷൻ നരേഷ് ഉത്തം പറഞ്ഞത്. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ കോൺഗ്രസ് തയാറായതുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.