ജെല്ലിക്കെട്ട് ബിൽ പാസാക്കി; പ്രക്ഷോഭം തീർന്നു
ജെല്ലിക്കെട്ട് ബിൽ പാസാക്കി; പ്രക്ഷോഭം തീർന്നു
Monday, January 23, 2017 2:35 PM IST
ചെന്നൈ: ജെല്ലിക്കെട്ട് ബില്‍ തമിഴ്‌നാട് നിയമസഭാ പാസാക്കിയതോടെ പ്രക്ഷോഭം കെട്ടടങ്ങുന്നു. ചെന്നൈ മറീന ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു സമരക്കാര്‍ പിരിഞ്ഞുപോയിത്തുടങ്ങി. ചെന്നൈ നഗരത്തിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രെയിന്‍ സര്‍വീസുകളും സാധാരണ നിലയിലായിട്ടുണ്ട്.

ജെല്ലിക്കെട്ടിനു ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് മറീന ബീച്ചിലും അലങ്കാനല്ലൂരിലും സംഘ‌‌‌ടിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. നൂറോളം പേർക്കു പരിക്കേറ്റു. കല്ലേറിൽ 35 പോലീസുകാർക്കു പരിക്കേറ്റു.

സംസ്ഥാനത്ത് എവിടെയും ജെല്ലിക്കെട്ട് നടത്താൻ അനുമതി നല്കുന്ന ബിൽ തമിഴ്നാട് സർക്കാർ ഇന്നലെ നിയമസഭയിൽ പാസാക്കി. മുഖ്യമന്ത്രി ഒ. പനീർശെൽവമാണ് ഗവർണറുടെ ഓർഡിനൻസ് നിയമസഭയിൽ വായിച്ചത്. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് മറികടന്നാണു ബിൽ കൊണ്ടുവന്നത്. ഇത് സഭാംഗങ്ങൾ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.

നിയമസഭ ജെല്ലിക്കെട്ട് ബിൽ പാസാക്കിയെന്നും നിയമപ്രാബല്യമുണ്ടെന്നും മറീന ബീച്ചിൽ തങ്ങിയിരുന്നവരോടു പോലീസ് സൂപ്രണ്ട് വിജയേന്ദ്ര എസ്. ബിദരി പറഞ്ഞെങ്കിലും കേന്ദ്രം നിയമപരിരക്ഷ ഉറപ്പുവരുത്താതെ പിരിഞ്ഞുപോവില്ലെന്ന് അവർ പറഞ്ഞതോടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ഇതിനിടെ, ബീച്ചിനു സമീപത്തെ ഐഎസ് ഹൗസ് പോലീസ് സ്റ്റേഷനു കലാപകാരികൾ തീയിട്ടു. സ്റ്റേഷനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇരുപതോളം ബൈക്കുകൾ കത്തിനശിച്ചു.


സ്റ്റേഷനു നേർക്കുണ്ടായ കല്ലേറിൽ നിരവധി പോലീസുകാർക്കു പരിക്കേറ്റു. മറീന ബീച്ചിന് അഭിമുഖമായുള്ള ഭാരതിശാലയിൽനിന്നു ബീച്ചിലേക്കു മാർച്ച് നടത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. ചിലർ കടലിൽ ചാടുമെന്നു ഭീഷണിപ്പെടുത്തിയതോടെ പ്രദേശത്തു സംഘർഷാവസ്ഥയായി. ട്രിഫ്ളി ക്കെ യ്ൻ, മൈലാപ്പൂർ, വടപളനി എന്നിവിടങ്ങളിൽ അക്രമികൾ വാഹനങ്ങൾക്കു തീയിട്ടു. നുങ്കംപാക്കത്ത് മത്സ്യച്ചന്തയും തീയിട്ടു നശിപ്പിച്ചു.

വിദ്യാർഥികളോട് പ്രക്ഷോഭങ്ങളിൽനിന്നു പിന്മാറണമെന്ന് ചലച്ചിത്ര താരങ്ങളായ രജനീകാന്തും കമലഹാസനും അഭ്യർഥിച്ചു. ചെന്നൈ സിറ്റിയിലെ അൻപതോളം എംടിസി ബസുകൾക്കു നേരേ കലാപകാരികൾ കല്ലെറിഞ്ഞു. തഞ്ചാവൂർ, വിരുതുനഗർ, അരിയാലൂർ, തേനി ജില്ലകളിലും പ്രതിഷേധക്കാർക്കു നേരേ പോലീസ് ലാത്തി വീശി.
ജില്ലാ ഭരണകൂടവുമായി ചേർന്ന് ഫെബ്രുവരി ഒന്നിനു ജെല്ലിക്കെട്ട് നടത്തുമെന്ന് അലങ്കനാല്ലൂർ വില്ലേജ് കമ്മിറ്റി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.