ജെല്ലിക്കെട്ട് വിജ്ഞാപനം: പിൻവലിക്കാൻ തയാറെന്നു കേന്ദ്രം സുപ്രീംകോടതിയിൽ
ജെല്ലിക്കെട്ട് വിജ്ഞാപനം: പിൻവലിക്കാൻ തയാറെന്നു  കേന്ദ്രം സുപ്രീംകോടതിയിൽ
Tuesday, January 24, 2017 2:44 PM IST
ന്യൂഡൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകുന്നതിനായി 2016 ജനുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കാൻ തയാറാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തമിഴ്നാട് പ്രത്യേക ബിൽ പാസാക്കിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.

ജെല്ലിക്കെട്ടിനും കാളയോട്ടത്തിനും അനുമതി നൽകിക്കൊണ്ട് 2016 ജനുവരി ആറിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ നൽകിയ ഹർജികളിൽ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേയാണ് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി, ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. ബിസിസിഐയുടെ കേസിൽ വാദം കേൾക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു എജിയുടെ നാടകീയ നീക്കം. അതിനാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി തയാറായില്ല.

ജെല്ലിക്കെട്ടിന് അനുമതി തേടി തമിഴ്നാട്ടിൽ പ്രക്ഷോഭം നടക്കുന്നതു ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഒരാഴ്ചത്തേക്കു നീട്ടണമെന്നു നേരത്തെ എജി ആവശ്യപ്പെട്ടതു കോടതി അംഗീകരിച്ചിരുന്നു.

എന്നാൽ, വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയ കേസിൽ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേ അറ്റോർണി ജനറൽ നൽകിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചതും നിയമം പാസാക്കിയതും കേസ് പരിഗണിക്കുന്പോൾ വലിയ വാദപ്രതിവാദത്തിനിടയാക്കുമെന്നാണു സൂചന. വലിയ നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രശ്നം കോടതിയിൽ ഉന്നയിക്കുമെന്നും കേന്ദ്രസർക്കാരിന്‍റെ വിജ്ഞാപനത്തിനെതിരേ കോടതിയെ സമീപിച്ച പെറ്റ അടക്കമുള്ള സംഘടനകൾ പറഞ്ഞു. തമിഴ്നാട് നിയമം പാസാക്കിയതിനെതിരേ 70ഓളം തടസഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുമുണ്ട്.


ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ദ്രോഹമാണെന്നു ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. 2011ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. 1960ലെ മൃഗപീഡന നിരോധന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദർശിപ്പിക്കുകയോ വിനോദത്തിനു വേണ്ടി ഉപയോഗിക്കുകയോ ചെയ്യരുതാത്ത കരടി, കുരങ്ങ്, കടുവ, പുള്ളിപ്പുലി, സിംഹം എന്നിവയുടെ പട്ടികയിലാണ് കാളയെയും 2011ൽ ഉൾപ്പെടുത്തിയിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ ഈ ഉത്തരവ് 2014ൽ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

എന്നാൽ, തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനും കേരളം, മഹാരാഷ്‌ട്ര, കർണാടക, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാളയോട്ടത്തിനും അനുമതി നൽകി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തിയ വിജ്ഞാപനം ജനുവരി ഏഴിനു പ്രസിദ്ധപ്പെടുത്തുകയായിരുന്നു. ഇതിനെതിരേ നൽകിയ ഹർജികൾ പരിഗണിച്ച സുപ്രീം കോടതി 2016 ജനുവരി 12നു തന്നെ വിജ്ഞാപനം സ്റ്റേ ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.