ശശികല പരപ്പന അഗ്രഹാരയിൽ 10711 നന്പർ സെല്ലിൽ
ശശികല പരപ്പന അഗ്രഹാരയിൽ 10711 നന്പർ സെല്ലിൽ
Wednesday, February 15, 2017 3:14 PM IST
ബംഗളൂരു: അവിഹിത സ്വത്തു സന്പാദനക്കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഇന്നലെ ഹൊസൂരിനടുത്തുള്ള പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിൽ കീഴടങ്ങി.

കേസിലെ മറ്റു പ്രതികളും ശശികലയുടെ ബന്ധുക്കളുമായ ഇളവരശിയും സുധാകരനും കീഴടങ്ങി. ഇവരെ പിന്നീടു ജയിലിലേക്കു മാറ്റി. 10711 എന്ന നന്പറിലുള്ള സാധാരണ സെല്ലാണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്. രണ്ടു വനിതാ തടവുകാർക്കൊപ്പമാണു ശശികല ക‍ഴിയേണ്ടത്.

ചെന്നൈയിൽനിന്നു ബംഗളൂരുവിലേക്ക് റോഡ് മാർഗമാണ് ശശികലയെത്തിയത്. ശശികലയുടെ ഭർത്താവ് നടരാജനും അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാക്കളും അനുഗമിച്ചിരുന്നു. കോടതി നടപടികളും വൈദ്യ പരിശോധനയും പൂർത്തിയാക്കിയശേഷം ശശികലയെ സെല്ലിലേക്കു മാറ്റി.

ശശികലയും സംഘവും കോടതിയിൽ എത്തിയതോടെ ജയിൽ പരിസരത്ത് സംഘർഷമായി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള നാലു കാറുകൾക്ക് അജ്ഞാതർ കേടു വരുത്തി. പനീർശെൽവത്തിന്‍റെ ആളുകളാണ് ഇതിനു പിന്നിലെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. ശശികലയ്ക്ക് മരുന്നും വസ്ത്രങ്ങളുമായി എത്തിയ കാറുകളാണ് തകർക്കപ്പെട്ടത്. തുടർന്ന് പോലീസ് ലാത്തിവീശി.ബംഗളൂരു കോടതിയിലെത്തി ഉടൻ കീഴടങ്ങണമെന്നാണ് ഉത്തരവിട്ടിരിക്കുന്നതെന്നു ജസ്റ്റീസുമാരായ പി.സി. ഘോഷും അമിതവ റോയിയും ചൂണ്ടിക്കാട്ടി. ഉടൻ എന്ന വാക്കിന്‍റെ അർഥം മനസിലായിക്കാണുമല്ലോയെന്നും ശശികലയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.ടി.എസ്. തുളസിയോട് അവർ ചോദിച്ചു. ഉത്തരവിലെ ഒരു വാക്ക് പോലും മാറ്റാൻ തയാറല്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഇന്നലെ തന്നെ കീഴടങ്ങാമെന്നു ശശികലയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

സുരക്ഷാ കാരണങ്ങളാൽ ശശികല കീഴടങ്ങുന്നത് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ കോടതിയിലേക്കു മാറ്റിയിരുന്നു.

ബംഗളൂരു സിറ്റി പോലീസിന്‍റെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി രജിസ്ട്രാറാണ് സെൻട്രൽ ജയിലിൽ കീഴടങ്ങാൻ അനുമതി നല്കിയത്. കർണാടക-തമിഴ്നാട് അതിർത്തിയിലെ ഹൊസൂരിനു സമീപമാണു പരപ്പന അഗ്രഹാര ജയിൽ.
കോടതിയിൽ ഹാജരാകാൻ പോകുന്നവഴി ശശികല, മുൻ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലുള്ള സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. പാർട്ടി സ്ഥാപകൻ എംജിആറിന്‍റെ വസതിയും സന്ദർശിച്ചു.

മുദ്രാവാക്യം വിളികളോടെയാണ് പോയസ് ഗാർഡനിലെ വേദനിലയത്തിൽനിന്നു ശശികലയ്ക്ക് അണികൾ യാത്രയയപ്പു നല്കിയത്. നൂറുകണക്കിന് അണ്ണാ ഡിഎംകെ പ്രവർത്തകർ രാവിലെതന്നെ ഇവിടെത്തിയിരുന്നു. രാമനാഥപുരത്തെ എംജിആറിന്‍റെ വസതിയിലെത്തിയ ശശികല എംജിആറിന്‍റെ സ്മൃതിമണ്ഡപത്തിലും ഛായാചിത്രത്തിനും മുന്നിൽ ഒരു മിനിറ്റോളം പ്രാർഥനാനിരതയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.