യുപിക്കു വേണ്ടത് ദത്തുപുത്രനല്ല: പ്രിയങ്ക
യുപിക്കു വേണ്ടത് ദത്തുപുത്രനല്ല: പ്രിയങ്ക
Friday, February 17, 2017 3:32 PM IST
റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്ര ചാരണത്തിനു തുടക്കമിട്ടു. താൻ ഉത്തർപ്രദേശിന്‍റെ ദത്തുപുത്രനാണെന്നുള്ള പ്രധാനമന്ത്രിയുടെ അവകാശവാദത്തെയാണു റായ്ബറേലിയിലെ കൂറ്റൻ തെരഞ്ഞെടുപ്പു റാലിയിൽ പ്രിയങ്ക ഖണ്ഡിച്ചത്. ഉത്തർപ്രദേശത്തിനു സ്വന്തം പുത്രന്മാരുണ്ടെന്നും പുറത്തുനിന്ന് നേതാക്കളെ ആവശ്യമില്ലെന്നും അവർ പറഞ്ഞു.

വാരാണസി തന്നെ ദത്തെടുത്തു. താൻ യുപിയുടെ വികസനത്തിൽ ഒപ്പമുണ്ടാകും- ഇന്നലെ ഹർദോളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. ഇതിനെതിരേയാണ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ റാലിയിൽ പ്രിയങ്ക രംഗത്തെത്തിയത്.

രാഹുൽഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ യുവനേതാക്കൾ ഇവിടെയുണ്ട്. ഉത്തർപ്രദേശത്തിനു പുറത്തുനിന്ന് ആരെയും ദത്തെടുക്കേണ്ട ആവശ്യമില്ല. ഇവിടെയുള്ള ഏതു യുവാവിനും നേതാവായി മാറാം. സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി യുവാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അതാണ് രാഹുൽ ഗാന്ധിയുടെയും അഖിലേഷിന്‍റെയും സ്വപ്നം- പ്രിയങ്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.