ഖജനാവിലെ പണംകൊണ്ട് കെ.സി.ആറിന്‍റെ കാണിക്കയർപ്പണം
ഖജനാവിലെ പണംകൊണ്ട് കെ.സി.ആറിന്‍റെ  കാണിക്കയർപ്പണം
Wednesday, February 22, 2017 2:41 PM IST
ഹൈദരാബാദ്: സർക്കാർ ഖജനാവിൽനിന്നുള്ള പണമുപയോഗിച്ച് തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിൽ അഞ്ചുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കാണിക്കയർപ്പിച്ച തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനു പ്രതിപക്ഷത്തിന്‍റെ രൂക്ഷവിമർശനം. പൂച്ചെചണ്ടിന്‍റെ മാതൃകയിലുള്ള സ്വർണമാലയും കണ്ഠാഭരണങ്ങളുമാണ് തിരുപ്പതിയിൽ സമർപ്പിച്ചത്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുകയാണെങ്കിൽ ദേവനു കാണിക്കയർപ്പിക്കാമെന്നു നേരത്തെ ചന്ദ്രശേഖര റാവു തീരുമാനിച്ചിരുന്നത്രേ.

ചൊവ്വാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണു മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ക്ഷേത്രനഗരിയിലെത്തിയത്. മന്ത്രിസഭാംഗങ്ങളിൽ ചിലരും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ദർശനത്തിനുശേഷം ആഭരണങ്ങൾ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഡി.സാംബശിവറാവുവിനു കൈമാറുകയായിരുന്നു. 19 കിലോ സ്വർണം ഉപയോഗിച്ചാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയശേഷം ഏതെങ്കിലുമൊരു സംസ്ഥാന ഭരണകൂടം ആരാധനാലയങ്ങൾക്കു നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിത്.



വ്യക്തിപരമായ നേർച്ച സഫലമാക്കാൻ പൊതുജനങ്ങളുടെ പണം ഉപയോഗിച്ചതാണു വിമർശനത്തിനു കാരണം. സ്വകാര്യമായ ഒരു നേർച്ചയ്ക്കുവേണ്ടി പൊതുപണം ചെലവഴിച്ചതു തെറ്റാണെന്നു കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.ശശിധർ റെഡ്ഡി ചൂണ്ടിക്കാട്ടി. ആഭരണങ്ങളുടെ മൂല്യം എത്രയുണ്ടെന്നു വ്യക്തമാക്കണമെന്നു ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യമായ നേർച്ചയ്ക്കുവേണ്ടി സർക്കാർ പണം ചെലവഴിച്ച ഏക മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആയിരിക്കുമെന്ന് ബിജെപി വക്താവ് കൃഷ്ണസാഗർ റാവു കുറ്റപ്പെടുത്തി. ഒരാളുടെ വിശ്വാസത്തിലോ ക്ഷേത്രത്തിൽ കാണിക്കയർപ്പിക്കുന്നതിലോ എതിർപ്പില്ല. എന്നാൽ പൊതുപണം ഉപയോഗിച്ച് ഇതു ചെയ്യുന്നതിലാണ് എതിർപ്പെന്നു കൃഷ്ണസാഗർ റാവു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.