മുഖ്യമന്ത്രി ഇന്നു മംഗളൂരുവിൽ ; കനത്ത സുരക്ഷയൊരുക്കി പോലീസ്
മുഖ്യമന്ത്രി ഇന്നു മംഗളൂരുവിൽ ; കനത്ത സുരക്ഷയൊരുക്കി പോലീസ്
Friday, February 24, 2017 2:36 PM IST
മംഗളൂരു: സിപിഎം ദക്ഷിണകന്നട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മംഗളൂരുവിൽ എത്തുമെന്നുറപ്പായതോടെ നഗരത്തിലും ദക്ഷിണ കർണാടകയിലും പോലീസ് കനത്ത ജാഗ്രതയിൽ. പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇന്നു സംഘപരിവാർ സംഘടനകൾ ജില്ലയിൽ ബന്ദിന് ആഹ്വാനം നൽകിയിരിക്കുകയാണ്.

പരിപാടി മുൻനിശ്ചയിച്ചപോലെ നടക്കുമെന്നു പാർട്ടിയും സന്ദർശനം തടയുമെന്നു സംഘപരിവാർ സംഘടനകളും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നു സംസ്ഥാനസർക്കാരും വ്യക്തമാക്കിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. നഗരത്തിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് കർണാടക പോലീസ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

നഗരത്തിൽ മാത്രം സുരക്ഷയ്ക്കായി 3000 പോലീസുകാരെ സർവസന്നാഹങ്ങളുമായി നിയോഗിച്ചുകഴിഞ്ഞു. ആറ് എസ്പിമാർ, പത്ത് എഎസ്പിമാർ എന്നിവർക്കാണ് സുരക്ഷാചുമതല. നഗരത്തിൽ 600 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറു ഡ്രോണ്‍ കാമറകൾ നഗരത്തിന്‍റെ മേൽ കണ്ണുതുറന്നിരിക്കും. റാലി നടക്കുന്ന ജ്യോതി അംബേദ്കർ സർക്കിൾ മുതൽ നെഹ്റു മൈതാനി വരെയുള്ള റോഡ് പോലീസ് വലയത്തിലായിരിക്കും. 150 പട്രോളിംഗ് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ബന്ദും ഹർത്താലും സുപ്രീംകോടതി നിരോധിച്ചിട്ടുണ്ടെന്നും ബലമായി ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടാൽ പോലീസ് ഇടപെടുമെന്നും സിറ്റി പോലീസ് കമീഷണർ എം. ചന്ദ്രശേഖര, ജില്ലാ പോലീസ് മേധാവി ഭൂഷണ്‍ ബോറസ് എന്നിവർ അറിയിച്ചു. മാധ്യമപ്രവർത്തകർക്കും പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കും സംരക്ഷണമൊരുക്കും. ക്രമസമാധാനപ്രശ്നമുണ്ടാക്കില്ലെന്ന് വിഎച്ച്പി, ഹിന്ദു ജാഗരണ വെദിഗെ സംഘടനകളിൽപ്പെട്ട 120 പേരിൽനിന്ന് എഴുതിവാങ്ങിയിട്ടുണ്ടെന്നും പോലീസ് അധികൃതർ പറഞ്ഞു.



ഇന്ന് ഉച്ചയ്ക്കു ജ്യോതി അംബേദ്കർ സർക്കിളിൽനിന്നു മതസൗഹാർദ റാലി ആരംഭിക്കും. വൈകുന്നേരം നാലിനു നെഹ്റു മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണു പിണറായി വിജയൻ പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീറാം റെഡ്ഡി അധ്യക്ഷത വഹിക്കും.
കേരളത്തിൽ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കും നേരേ സിപിഎം അക്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ മംഗളൂരുവിലെ പരിപാടി തടയാൻ സംഘ്പരിവാർ സംഘടനകൾ തീരുമാനിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഇന്നു രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ ദക്ഷിണ കന്നട ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡിന്‍റെ അതിർത്തിയായ തലപ്പാടിയിൽ പോലീസ് കർശന പരിശോധനയാണു നടത്തുന്നത്.
ബന്ദിനു മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ ഇന്നലെ മംഗളൂരുവിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ശോഭ കരന്തലജെ എംപി, മുൻ മന്ത്രി കൃഷ്ണ പലേമർ, മുൻ എംഎൽസി മോനപ്പ ഭണ്ഡാരി, ബിജെപി കേരള സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.