ജസ്റ്റീസ് കർണന്‍റെ ആരോപണങ്ങൾ അവഹേളനപരം: അറ്റോർണി ജനറൽ
ജസ്റ്റീസ് കർണന്‍റെ ആരോപണങ്ങൾ അവഹേളനപരം: അറ്റോർണി ജനറൽ
Monday, March 20, 2017 1:03 PM IST
ന്യൂഡൽഹി: സഹജഡ്ജിമാർക്കെതിരേ കോൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കർണൻ ഉന്നയിച്ച ആരോപണങ്ങൾ അവഹേളനപരമാണെന്ന് അറ്റോണി ജനറൽ മുകുൾ റോഹ്‌തഗി. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി മുന്പാകെ ജസ്റ്റീസ് കർണൻ ഹാജരാകാതിരുന്നതു വീണ്ടുവിചാരമില്ലാത്ത നടപടിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റീസ് കർണനെതിരേ നടപടി അനിവാര്യമാണെന്നും ഒരു സ്വകാര്യടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ അറ്റോർണി ജനറൽ പറഞ്ഞു.

ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ഇത്തരത്തിൽ വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ചതിൽ അതീവദുഃഖമുണ്ടെന്നും അറ്റോർണി ജനറൽ പറഞ്ഞു. ഈവിഷയത്തിൽ സുപ്രീംകോടതിയെ സഹായിക്കാനായി അറ്റോർണി ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. ദളിതനായതിനാൽ അവഗണിക്കപ്പെട്ടുവെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. ജഡ്ജിമാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തിലല്ല. യാതൊരു അടിസ്ഥാനവുമില്ലാതെ അദ്ദേഹം ദളിത് കാർഡ് ഉയർത്തിക്കാട്ടുകയാണെന്നും റോഹ്‌ത്തഗി അഭിപ്രായപ്പെട്ടു.


ജസ്റ്റീസ് കർണനെതിരേ കഴിഞ്ഞ 10 നു സുപ്രീംകോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇതുമായി പശ്ചിമബംഗാൾ ഡിജിപി സുരജിത് കർപുരകായസ്ഥയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജസ്റ്റീസ് കർണന്‍റെ ഔദ്യോഗിക വസതിയിലെത്തിയെങ്കിലും വാറന്‍റ് കൈപ്പറ്റാൻ അദ്ദേഹം കൂട്ടാക്കിയില്ല. മതിയായ കാരണങ്ങളാൽ വാറന്‍റ് നിരസിക്കുകയാണെന്നു പറഞ്ഞ ജസ്റ്റീസ് കർണൻ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിനു കത്തയയ്ക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസം വരുത്തിയതിന് സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാർ 14 കോടി രൂപ നഷ്ടപരിഹാരം തരണം. തനിക്കെതിരേയുള്ള നടപടികൾ അടിയന്തരമായി റദ്ദാക്കണം തുടങ്ങിയവയായിരുന്നു കത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.