ആജ്മീർ ദർഗ സ്ഫോടനം: രണ്ടു പ്രതികൾക്കു ജീവപര്യന്തം
Wednesday, March 22, 2017 12:57 PM IST
ജയ്പുർ: ആജ്മീർ ദർഗ സ്ഫോടനക്കേസിൽ രണ്ടുപ്രതികൾക്കു ജീവപര്യന്തം ശിക്ഷ. ഭവേഷ് പട്ടേൽ, ദേവന്ദ്ര ഗുപ്ത എന്നീ പ്രതികളെയാണു ജയ്പുരിലെ എൻഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്. പട്ടേലിനു പതിനായിരം രൂപയും ഗുപ്തയ്ക്ക് 5,000 രൂപ പിഴയും കോടതി വിധിച്ചു.

2007 ഒക്ടോബർ 11 ന് ദർഗയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു തീർഥാടകരാണു മരിച്ചത്. 15 പേർക്കു പരിക്കേറ്റു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികൾ കുറ്റക്കാരാണെന്നു കഴിഞ്ഞ എട്ടാംതീയതി കോടതി കണ്ടെത്തിയിരുന്നു. പ്രതിസ്ഥാനത്തുണ്ടായിരുന്ന സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ജോഷി സ്ഫോടനത്തിനുപിന്നാലെ മരിച്ചു.


തുടക്കത്തിൽ രാജസ്ഥാൻ ഭീകരവിരുദ്ധസേനയാണു കേസ് അന്വേഷിച്ചത്. 2011 ഏപ്രിലിൽ കേസ് എൻഐഎ ഏറ്റെടുത്തു. 149 സാക്ഷികളെ വിചാരണവേളയിൽ കോടതി വിസ്തരിച്ചു. മൂന്ന് അനുബന്ധ കുറ്റപത്രങ്ങളും കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയിൽ എൻഐഎ സമർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.