ഗോവധം: വധശിക്ഷ വേണമെന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ സ്വകാര്യബിൽ
ഗോവധം: വധശിക്ഷ വേണമെന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ സ്വകാര്യബിൽ
Friday, March 24, 2017 12:40 PM IST
ന്യൂഡൽഹി: ഗോവധത്തിനും സമാനമായ കുറ്റകൃത്യങ്ങൾക്കും വധശിക്ഷ നൽകണമെന്നു നിർദേശിച്ചുള്ള സ്വകാര്യബിൽ ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി രാജ്യസഭയിൽ അവതരിപ്പിച്ചു.

ഗോവധം നിരോധിക്കണമെന്നു രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട് എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള ബില്ലിൽ ഗോസംരക്ഷണത്തിന് ഒട്ടേറെ നിർദേശങ്ങളും ഡോ. സ്വാമി നൽകിയിട്ടുണ്ട്. ഗോസംരക്ഷണനിയമം 2017 എന്നാണു ബില്ലിന്‍റെ പേര്. രാജ്യത്ത് ഇതുവരെ ഒരൊറ്റ സ്വകാര്യബിൽ മാത്രമേ നിയമമായിട്ടുള്ളൂ എന്നിരിക്കേ, രാജ്യത്തെ പശുക്കളുടെ എണ്ണം നിലനിർത്താൻ അഥോരിറ്റി വേണമെന്നും അനിമൽ ഹസ്ബൻഡറി വകുപ്പ് സെക്രട്ടറിക്കു പുറമേ കൃഷി, സാന്പത്തികം, മൃഗക്ഷേമം, പുരാതന ഇന്ത്യൻ ചരിത്രവും സംസ്കാരവും എന്നീ മേഖലകളിലെ പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിയായിരിക്കണം ഇതു രൂപവത്കരിക്കേണ്ടതെന്നും ഡോ. സ്വാമി നിർദേശിക്കുന്നു.


രൂപീകൃതമായി ഒരുവർഷത്തിനുള്ളിൽ രാജ്യത്തെ പശുക്കളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് അഥോറിറ്റി തയാറാക്കണം. പശുക്കളുടെയും കിടാവുകളുടെയും ആരോഗ്യസംരക്ഷണത്തിനു പ്രത്യേകഫണ്ട് കണ്ടെത്തണം. കൂടുതൽ ഗോശാലകൾ തുറക്കണം. ഗോസംരക്ഷണം സംബന്ധിച്ച വാർഷിക റിപ്പോർട്ട് അഥോറിറി പാർലമെന്‍റിൽ സമർപ്പിക്കണമെന്നും ബില്ലിൽ നിർദേശമുണ്ട്.
പശുക്കളുടെ സംരക്ഷണത്തിന് ഒട്ടേറെ നിർദേശങ്ങളുണ്ടെങ്കിലും സ്വകാര്യ ബിൽ ആയതിനാൽ നിയമമാകാൻ സാധ്യത കുറവാണ്. രാജ്യചരിത്രത്തിൽ ഒരുതവണ മാത്രമാണു സ്വകാര്യബിൽ നിയമമായത്. ഓരോ സമ്മേളനത്തിലും നിരവധി സ്വകാര്യബില്ലുകൾ അവതരിപ്പിക്കാറുണ്ടെങ്കിലും പ്രശ്നത്തിൽ സർക്കാർ ബന്ധപ്പെട്ട കക്ഷികൾക്കു നിർദേശം നൽകുന്നതോടെ അവതാരകർ തന്നെ ബിൽ പിൻവലിക്കുകയാണു പതിവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.