6,000 കോടിയുടെ കള്ളപ്പണക്കേസ്: അച്ഛനും മകനും അറസ്റ്റിൽ
Wednesday, March 29, 2017 12:47 PM IST
ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയിലൂടെ 6,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് വ്യാപാരികളായ അച്ഛനെയും മകനെയും ആദായനികുതി വകുപ്പ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മൻമോഹൻ സിംഗ് സെഗാൾ, ഗഗൻദീപ് സിംഗ് സെഗാൾ എന്നിവരെയാണ് ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. വ്യാജ കന്പനിയുടെ പേരിൽ ഹോങ്കോംഗിലെ വ്യാപാര കേന്ദ്രങ്ങളിലേക്ക് 245 കോടി രൂപ അനധികൃതമായി കടത്തിയെന്നതാണു കേസ്.
പണം കടത്തുന്നതിനായി മൻമോഹൻ സിംഗ് സെഗാളും ഗഗൻദീപ് സെഗാളും രണ്ടുപേരെ ഉപയോഗിച്ച് അശോക് വിഹാറിലെ ബാങ്ക് ഓഫ് ബറോഡയിൽ വ്യാജ അക്കൗണ്ടുകൾ തുറന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഈ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇവർ സാന്പത്തിക തിരിമറി നടത്തിയത്. ഹോങ്കോംഗ് കന്പനികൾക്ക് പണം നല്കിയെങ്കിലും അവിടെനിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്തതിന്‍റെ രേഖകൾ ഒന്നുമില്ലെന്നതും അന്വേഷണത്തിൽ തെളിഞ്ഞു.


ബാങ്ക് ഓഫ് ബറോഡ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്പതുപേർ അറസ്റ്റിലായിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ എജിഎം ആയിരുന്ന എസ്.കെ. ഗർഗ്, ജയ്നിഷ് ഡുബെ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഇവരായിരുന്നു ബാങ്കിന്‍റെ വിദേശനാണ്യ വിനിമയത്തിന്‍റെ തലവന്മാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.