കാഷ്മീരിൽ ജനജീവിതം സാധാരണനിലയിലേക്ക്
Thursday, March 30, 2017 11:59 AM IST
ശ്രീനഗർ: കാഷ്മീരിൽ സൈന്യത്തിന്‍റെ വെടിവയ്പിൽ മൂന്ന് പേർ മരിച്ചതിനെത്തുടർന്നു വിഘടനവാദികൾ നടത്തിയ സമരവും പ്രക്ഷോഭവും അവസാനിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ വ്യാപാര സ്ഥാപനങ്ങളുൾപ്പെടെയുള്ളവ തുറക്കുകയും ജനജീവിതം സാധാരണനിലയിലേക്കു നീങ്ങുകയും ചെയ്തു.

ബഡ്ഗാം ഗ്രാമത്തിൽ ഭീകരർ ഒളിച്ചു കഴിയുന്നുണ്ടെന്ന വിവരത്തെത്തുടർന്നെത്തിയ സൈന്യത്തെ പ്രദേശ വാസികൾ തടഞ്ഞതിനെ തുടർന്നാണ് സംഭവം മൂന്നു പേരുടെ ജീവനെടുത്ത വെടിവയ്പിൽ കലാശിച്ചത്. ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെടുകയും ഒരു സൈനികനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.


കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ വസീമിന്‍റെ സ്ഥലമായ കുൽഗാമിൽ പ്രക്ഷോഭം ശക്തമായിരുന്നു. അടുത്ത ദിവസവും ബന്ദ് തുടരുമെന്നുള്ള വാർത്തകൾ ഇന്നലെ രാത്രി പരന്നിരുന്നെങ്കിലും വിഘടനവാദികൾ സമരം അവസാനിപ്പിക്കാൻ
മുന്നോട്ട് വരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.