കമൽനാഥ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ട് തള്ളി ചൗഹാൻ
കമൽനാഥ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ട് തള്ളി ചൗഹാൻ
Friday, April 21, 2017 12:13 PM IST
ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ടു കമൽനാഥുമായി ചർച്ചകളോ കൂടിക്കാഴ്ചയോ നടത്തിയിട്ടില്ലെന്നും ചൗഹാൻ വ്യക്തമാക്കി.

ബിജെപിക്ക് ഇപ്പോൾ ഒരു കമൽ(താമര) ഉണ്ട്. ഈ സാഹചര്യത്തിൽ കമൽനാഥിനെ ആവശ്യമില്ല. കോൺഗ്രസിലെ കമൽനാഥിന്‍റെ എതിരാളികളാകാം വാർത്തയ്ക്കു പിന്നിൽ- ചൗഹാൻ കൂട്ടിച്ചേർത്തു.


കഴിഞ്ഞ ദിവസം കമൽനാഥ് ബിജെപിയിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ കമൽനാഥ് നിഷേധിച്ചിരുന്നു. ഇന്നലെ ഹരിയാനയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലും കമൽനാഥ് പങ്കെടുത്തിരുന്നു.
ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണു കമൽനാഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.