1993ലെ മുംബൈ സ്ഫോടന കേസ്: ആറുപേർ കുറ്റക്കാർ
1993ലെ മുംബൈ സ്ഫോടന കേസ്: ആറുപേർ കുറ്റക്കാർ
Friday, June 16, 2017 2:42 PM IST
മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ അധോലോക നായകൻ അബു സലിമും മുസ്തഫ ദോസയും അടക്കം ആറുപേർ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി വിധി. 257 പേരുടെ മരണത്തിനും 713പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരന്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് വിധി. ഫിറോസ് ഖാൻ, താഹിർ മെർച്ചന്‍റ്, റിയാസ് സിദ്ദിഖി, കരിമുള്ള ഖാൻ എന്നിവർക്കെതിരായ കുറ്റങ്ങളും നിലനിൽക്കുന്നതാണെന്നു കണ്ടെത്തിയ കോടതി ശിക്ഷ ഉടൻ പ്രഖ്യാപിക്കും. പ്രത്യേക ടാഡ കോടതി ജഡ്ജി ഗോവിന്ദ് എ. സനാപ് ആണ് കേസ് പരിഗണിച്ചത്. കേസ് 19ന് വീണ്ടും പരിഗണിക്കും.

ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. 1993 മാർച്ച് 12ന് നടന്ന സ്ഫോടനം, 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതിനു പിന്നാലെയുണ്ടായ വർഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷം മുന്പു തൂക്കിലേറ്റി.


കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അബ്ദുൽ ക്വായുമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്‍റെ വിചാരണയുടെ ആദ്യഘട്ടത്തിൽ 100 പേരെശിക്ഷിച്ചു.

സ്ഫോടനം ആസൂത്രണം ചെയ്തവർക്കു ഗുജറാത്തിൽനിന്നു മുംബൈയിലേക്ക് ആയുധം എത്തിച്ചു നൽകിയെന്നാണു അബു സലിം അടക്കമുള്ള പ്രതികൾക്കെതിരായ കേസ്. അബു സലിമിനെ 2005ൽ പോർച്ചുഗലാണ് ഇന്ത്യക്ക് കൈമാറിയത്. മുസ്തഫ ദോസ 2003ൽ ദുബായിയിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ അറസ്റ്റിലാകുകയായിരുന്നു. കേസിൽ കുറ്റാരോപിതരായ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം, അദ്ദേഹത്തിന്‍റെ സഹോദരൻ അനീസ് ഇബ്രാഹിം, മുസ്തഫ ദോസയുടെ സഹോദരൻ മുഹമ്മദ്, ടൈഗർ മേമൻ തുടങ്ങി മുപ്പത്തിമൂന്നുപേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.