‌പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും
‌പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും
Sunday, July 16, 2017 11:48 AM IST
ന്യൂഡൽഹി: അതിർത്തി സംഘർഷവും ഗോരക്ഷാ ആക്രമണങ്ങളും രൂക്ഷമായി നിൽക്കേ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരേ പ്രധാനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും സിക്കിമിലെ ഡോകലാം മേഖലയിൽ ചൈന നടത്തുന്ന അതിക്രമങ്ങളും ജമ്മു കാഷ്മീരിലെ സംഘർഷവും മുൻനിർത്തി സർക്കാരിനെതിരേ ആഞ്ഞടിക്കാനാണു പ്രതിപക്ഷത്തിന്‍റെ നീക്കം. മുന്നൊരുക്കങ്ങളില്ലാതെ ജിഎസ്ടി നടപ്പിലാക്കിയതും കർഷകരുടെ ആത്മഹത്യയുമെല്ലാം വിഷയങ്ങളാക്കാനും പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 11 വരെ 19 ദിവസത്തെ സിറ്റിംഗ് സജ്ജമാക്കിയിരിക്കുന്ന ഇത്തവണത്തെ വർഷകാല സമ്മേളനത്തിനിടെ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പും ക്രമീകരിച്ചിട്ടുണ്ട്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ഇന്നും ഉപരാഷ്‌ട്രപതി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിനുമാണു നടത്തുക. കഴിഞ്ഞ സമ്മേളനത്തിനുശേഷം മരണമടഞ്ഞ ലോക്സഭാംഗമായ വിനോദ് ഖന്ന, രാജ്യസഭാംഗങ്ങളായ അനിൽ ദവെ, പി. ഗോവർധൻ റെഡ്ഡി എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം സഭകൾ പിരിഞ്ഞതിനു ശേഷമാവും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക.


രാഷ്‌ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ഭിന്നതകൾ ഉണ്ടായിട്ടുണ്ടെ ങ്കിലും ചൈനയുടെ അതിക്രമം, കാഷ്മീർ സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ഗോരക്ഷാ ആക്രമണങ്ങളും കർഷകരുടെ പ്രശ്നങ്ങളും അടക്കമുള്ള വിഷയങ്ങൾ ഇരു സഭകളിലും ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യമെന്നും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി. വിദ്യാഭ്യാസം, സുരക്ഷ, ധനം, തൊഴിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 18 ബില്ലുകൾ പാസാക്കിയെടുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. മോട്ടോർ വെഹിക്കിൾ ഭേദഗതി ബിൽ, അഴിമതി നിയന്ത്രണ ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ ഇതിൽ ഉൾപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.