കൂടുതൽ ജിഎസ്ടി രജിസ്ട്രേഷൻ നടന്നത് ബംഗാളിൽ
കൂടുതൽ ജിഎസ്ടി രജിസ്ട്രേഷൻ നടന്നത് ബംഗാളിൽ
Saturday, August 12, 2017 1:48 PM IST
കോൽക്കത്ത: രാജ്യത്തെ ഏകീകൃത നികുതി വ്യവസ്ഥയായ ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) ഏറ്റവും കൂടുതൽ ഇടപാടുകാർ രജിസ്റ്റർ ചെയ്തതു പശ്ചിമബംഗാളിൽ. ധനം-കന്പനികാര്യ സഹമന്ത്രി അർജുൻ രാം മേഘ്‌വാളാണ് ഒരു സെമിനാറിനിടെ ഇക്കാര്യം അറിയിച്ചത്. ബംഗാളിൽനിന്ന് 56,000 ഓളം ഇടപാടുകാർ ഇതുവരെ പേരു ചേർത്തിട്ടുണ്ട്.11 ദിവസംകൊണ്ട് 13.2 ലക്ഷം ഇടപാടുകാർ രാജ്യത്തുമൊത്തം രജിസ്റ്റർ ചെയ്തെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം സാന്പത്തിക പരിഷ്കരണത്തിന്‍റെ വർഷമാണ്. ജിഎസ്ടിയുടെ ശക്തിയും നേട്ടവും പതിയെ ജനങ്ങൾക്കു മനസിലാകും. നികുതി പരിഷ്കരണത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സർക്കാർ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി 57,000 കോടി രൂപ ലാഭിക്കാനായി. ഈ വർഷം രാജ്യത്ത് പുതുതായി 91 ലക്ഷം നികുതി ദായകർ രജിസ്റ്റർ ചെയ്തു. ഇതുവഴി പ്രത്യക്ഷ നികുതി വരുമാനത്തിൽ 20 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.