ബിരുദ വിദ്യാർഥിനി ഹോസ്റ്റൽ വാട്ടർടാങ്കിൽ മരിച്ച നിലയിൽ
Thursday, October 12, 2017 1:03 PM IST
കോയന്പത്തൂർ: ബിരുദ വിദ്യാർഥിനിയെ ഹോസ്റ്റലിലെ വാട്ടർടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാർ കടലാർ സ്വദേശിയും ഉടുമലൈ ഗവണ്‍മെന്‍റ് ആർട്സ് കോളജിലെ ബി.കോം രണ്ടാംവർഷ വിദ്യാർഥിയുമായ പുഷ്പ ഏയ്ഞ്ചൽ (19) ആണ് മരിച്ചത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വിദ്യാർഥികൾ പത്തടി ആഴമുള്ള വാട്ടർടാങ്കിൽ കണ്ടെത്തുകയായിരുന്നു.

ഉടുമലൈ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിഎസ്പി വിവേകാനന്ദന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ൽ കണ്ടെത്തി. മൂന്നാർ കടലാർ സ്വദേശിയും ഉടുമലൈ ഗവണ്‍മെന്‍റ് ആർട്സ് കോളജിലെ ബി.കോം രണ്ടാംവർഷ വിദ്യാർഥിയുമായ പുഷ്പ ഏയ്ഞ്ചൽ (19) ആണ് മരിച്ചത്.

ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം വിദ്യാർഥികൾ പത്തടി ആഴമുള്ള വാട്ടർടാങ്കിൽ കണ്ടെത്തുകയായിരുന്നു.ഉടുമലൈ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിഎസ്പി വിവേകാനന്ദന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.