ഗുജറാത്തിൽ ദളിത് നേതാവ് അല്‍പേഷ് ഠാക്കൂര്‍ കോൺഗ്രസിലേക്ക്
Saturday, October 21, 2017 12:58 PM IST
ന്യൂഡൽഹി: ഗുജറാത്തിലെ ദളിത് നേതാവ് അല്‍പേഷ് ഠാക്കൂര്‍ കോൺഗ്രസിൽ ചേരുന്നു. അഹമ്മദാബാദിൽ ബുധനാഴ്ച നടക്കുന്ന ജനദേശ് സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

സമ്മേളനത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിശാല സഖ്യം രൂപീകരിക്കുന്നതിന്‍റെ ഭാഗമായാണ് ദളിത് യുവ നേതാവിനെ കോൺഗ്രസ് തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്. ശനിയാഴ്ച ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭരത് സോളങ്കിക്കൊപ്പം അല്‍പേഷ് ഠാക്കൂര്‍ രാഹുലിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.


ഗുജറാത്തിലെ ഒബിസി, എസ്‌സി എസ്ടി ഏക്ത മഞ്ചിന്‍റെ കൺവീനറാണ് അല്‍പേഷ് ഠാക്കൂർ. സംസ്ഥാനത്തെ ജനസംഖ്യയിൽ 54 ശതമാനം ഒബിസി വിഭാഗക്കാരാണ്. നേരത്തെ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെയും കോൺഗ്രസ് ക്ഷണിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു ഹാര്‍ദിക് പട്ടേലിന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.