രാജസ്ഥാനിലെ വിവാദ ഓർഡിനൻസിനെതിരേ ഹർജി: പ്രതിപക്ഷ പ്രതിഷേധം ശക്തം
രാജസ്ഥാനിലെ വിവാദ ഓർഡിനൻസിനെതിരേ ഹർജി: പ്രതിപക്ഷ പ്രതിഷേധം ശക്തം
Monday, October 23, 2017 12:34 PM IST
ജയ്പുർ: ന്യായാധിപർക്കും ഉദ്യോഗസ്ഥർക്കുമെതിരേ മുൻകൂർ അനുമതിയില്ലാതെ അന്വേഷണം നടത്തുന്നതു തടയുന്നതുലക്ഷ്യമിട്ട് രാജസ്ഥാൻ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി.

കഴിഞ്ഞ ആറിന് ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് ഈ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയെടുക്കാനാണു വസുന്ധര രാജ സിന്ധ്യ സർക്കാരിന്‍റെ ശ്രമം. എന്നാൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ സഭ ഇന്നലെ പിരിയുകയായിരുന്നു. ന്യായാധിപർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരേയുള്ള പരാതികളിൽ അന്വേഷണങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമാണെന്നും മാധ്യമങ്ങൾ അത്തരം പരാതികൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ഓർഡിനൻസ്.

ഭരണഘടന നൽകുന്ന അടിസ്ഥാനാവകാശങ്ങളുടെ ലംഘനമാണ് ഓർഡിനൻസെന്ന് ഭഗവത് കൗർ എന്ന പൊതുപ്രവർത്തകനുവേണ്ടി അഭിഭാഷകനായ എ.കെ. ജയിൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. വിരമിച്ചവരും സർവീസിലുള്ളവരുമായ ജഡ്ജിമാർ, മജിസ്ട്രേറ്റുമാർ സർക്കാർ ജീവനക്കാർ എന്നിവരുടെ ജോലിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനു മുൻകൂർ അനുമതി തേടണമെന്നാണ് ഓർഡിനൻസിൽ നിർദേശിക്കുന്നത്.‌


ക്രിമിനൽ നടപടിചട്ടങ്ങളിലെ 156, 190 വകുപ്പുകളുടെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 228-ബി വകുപ്പിന്‍റെയും ലംഘനമാണ് ഇതെന്നു ഹർജിക്കാരൻ വാദിക്കുന്നു. അഴിമതിയുമായി ബന്ധപ്പെട്ട പരാതി പൊലീസിനു ലഭിച്ചാലും അന്വേഷിക്കണമെങ്കിൽ സർക്കാരിന്‍റെ മുൻകൂർ അനുമതി വേണമെന്നാണ് ഓർഡിനൻസിലുള്ളത്.

കോടതിയെ സമീപിച്ചാലും കേസെടുക്കണമെങ്കിൽ സർക്കാർ അനുമതി നൽകണം. കള്ളക്കേസുകൾ തടയാനാണു നടപടി എന്നാണു സർക്കാർ വാദം.ഓർഡിനൻസിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് സച്ചിൻ പൈലറ്റ് ഉൾപ്പെടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ജ്യോതി നഗറിൽ നിന്ന് രാജ്ഭവനിലേക്കു മാർച്ച് നടത്തിയപ്പോഴായിരുന്നു അറസ്റ്റ്. സഭയ്ക്കകത്തും പുറത്തും ഓർഡിനൻസിനെതിരേ പോരാടുമെന്നു പ്രതിപക്ഷനേതാവ് രാമേശ്വർ ദുഡിയയും സച്ചിൻ പൈലറ്റും പറഞ്ഞു. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുമുള്ള ശ്രമമാണിത്. രാഷ്‌ട്രപതിക്കു നിവേദനം നൽകുമെന്നും പൈലറ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.