കാഷ്മീരിൽ ഇനി ചർച്ച
കാഷ്മീരിൽ ഇനി ചർച്ച
Monday, October 23, 2017 12:48 PM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീരിൽ കേന്ദ്രസർക്കാർ നിലപാടു മാറ്റി. വിഘടനവാദികൾ അടക്കം എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തും. തുടർച്ചയായി ചർച്ച നടത്താൻ ഇന്‍റലിജൻസ് ബ്യൂറോയുടെ മുൻ തലവൻ‌ ദിനേശ്വർ ശർമയെ നിയമിച്ചു. ബിഹാർ സ്വദേശിയായ ഇദ്ദേഹം 1979ലെ കേരള കേഡർ ഐപിഎസ് ഓഫീസറാണ്.

എല്ലാ വിഭാഗവുമായി നിരന്തരം ചർച്ച നടത്താനാണു ശർമയെ നിയോഗിച്ചിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കാഷ്മീരിൽ ബലപ്രയോഗത്തിലൂടെ മാത്രം കാര്യം നേടാമെന്ന നരേന്ദ്ര മോദി സർക്കാരിന്‍റെ നയം തെറ്റിയെന്ന ഏറ്റുപറച്ചിലാണ് ഈ നിയമനമെന്നു മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. ചർച്ച മാത്രമാണു മുന്നോട്ടുള്ള മാർഗമെന്നു ജമ്മു-കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു. ഉപാധികളില്ലാത്ത ചർച്ച നല്ല തുടക്കമാണെന്നു മുൻ മുഖ്യമന്ത്രി ഒമർ ഫറൂക് പറഞ്ഞു.


തീവ്രവാദം വളരെ രൂക്ഷമായിരുന്ന 1992ൽ ശർമ കാഷ്മീരിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഇന്‍റലിജൻസ് ബ്യൂറോയിൽ കാഷ്മീർ വിഷയം കൈകാര്യം ചെയ്തിരുന്നതും ഇദ്ദേഹമാണ്. ഡയറക്ടറാകും മുന്പ് ഐബിയിൽ അഡീഷണൽ ഡയറക്ടറും സ്പെഷൽ ഡയറക്ടറുമായിരുന്നു. കേരളം, യുപി, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലും ശർമ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 ഡിസംബർ മുതൽ രണ്ടു വർഷമാണ് ഐബി ഡയറക്ടറായിരുന്നത്.

ജമ്മു-കാഷ്മീരിൽ ചർച്ചയ്ക്കു കേന്ദ്രം പ്രതിനിധിയെ വയ്ക്കുന്നത് ഇതാദ്യമല്ല. എ.ബി. വാജ്പേയിയുടെ സർക്കാർ 2001ൽ കെ.സി. പന്തിനെയും 2002ൽ എൻ.എൻ. വോറയെയും പ്രതിനിധിയായി വച്ചിരുന്നു. വോറ 2008 വരെ തുടർന്നു. പിന്നീട് യുപിഎ സർക്കാർ എം.എം. അൻസാരി, ദിലീപ് പഡ്ഗാവോങ്കർ, രാധാകുമാർ എന്നിവരുടെ സംഘത്തെ നിയോഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.