ഒാർത്തഡോക്സ് സഭാ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി
Friday, July 20, 2018 1:03 AM IST
ന്യൂഡൽഹി: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് സഭയിലെ വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി. വൈദികരുടെ ആവശ്യപ്രകാരം രഹസ്യമായി നടത്തിയ വാദത്തിനു ശേഷമാണ് ജസ്റ്റീസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് ഹർജിയിൽ വിധി പറയുന്നതു മാറ്റിയത്. അതുവരെ അറസ്റ്റുണ്ടാകരുതെന്നും കോടതി നിർദേശിച്ചു. വൈദികരായ സോണി വർഗീസ്, ജെയ്സ് കെ. ജോർജ് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച ഹർജി പരിഗണിച്ചെങ്കിലും വാദത്തിലേക്കു കടന്നിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.