പട്ടാളനിയമം പ്രഖ്യാപിക്കാൻ മടിക്കില്ലെന്നു ഡ്യുട്ടർട്ടെ
പട്ടാളനിയമം പ്രഖ്യാപിക്കാൻ മടിക്കില്ലെന്നു ഡ്യുട്ടർട്ടെ
Sunday, January 15, 2017 10:46 AM IST
മനില: മയക്കുമരുന്നു കള്ളക്കടത്തുകാരെ നേരിടുന്നതിനുള്ള നീക്കത്തിൽ പിന്നോട്ടുപോവില്ലെന്നും ആവശ്യമെങ്കിൽ പട്ടാള നിയമം പ്രഖ്യാപിക്കാൻ മടിക്കില്ലെന്നും ഫിലിപ്പീൻസ് പ്രസിഡന്‍റ് റൊഡ്രിഗോ ഡുട്ടെർട്ടെ.‌ ഫിലിപ്പീൻ നഗരമായ ദവാവോയിൽ ബിസിനസുകാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദവാവോയിൽ മേ‍യറായിരുന്ന സമയത്ത് ഡുട്ടെർട്ടെ നേരിട്ട് മയക്കുമരുന്നുവേട്ടയ്ക്കു നേതൃത്വം നൽകിയിരുന്നു.

ഡുട്ടെർട്ടെയുടെ നിർദേശപ്രകാരം നടന്ന മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിൽ ജൂലൈയ്ക്കുശേഷംഫിലിപ്പീൻസിൽ ഇതുവരെ ആറായിരം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. പോലീസിനു പുറമേ ഗുണ്ടാസംഘങ്ങളെയും മയക്കുമരുന്നു വേട്ടയ്ക്ക് നിയോഗിച്ചിരുന്നു.


സ്ഥിതിഗതികൾ ഇനിയും മോശമായാൽ മയക്കുമരുന്നു മാഫിയയെ നേരിടാൻ വേണ്ടിവന്നാൽ പട്ടാളനിയമം പ്രഖ്യാപിക്കുമെന്നും ഇതിൽനിന്നു തന്നെ തടയാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും ഡുട്ടെർട്ടെ ദവാവോയിലെ യോഗത്തിൽ പറഞ്ഞു. നിലവിലുള്ള നിയമപ്രകാരം കലാപം, വിദേശാക്രമണം എന്നിവ നേരിടാൻ 60 ദിവസത്തേക്കു മാത്രമേ പ്രസിഡന്‍റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവൂ. പ്രഖ്യാപനത്തിന്‍റെ നിയമസാധുതയെക്കുറിച്ചു വിധി കല്പിക്കാൻ സുപ്രീംകോടതിക്കും അധികാരമുണ്ട്.
ഈ പരിമിതികൾ ഒന്നും വകവയ്ക്കില്ലെന്നാണു ഡുട്ടെർട്ടെ സൂചിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.