ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധറാലികൾ തുടങ്ങി
ഡോണൾഡ് ട്രംപിനെതിരെ  പ്രതിഷേധറാലികൾ തുടങ്ങി
Sunday, January 15, 2017 10:46 AM IST
വാഷിംഗ്ടൺഡിസി: അമേരിക്കൻ പ്രസിഡന്‍റ് പദവി ഏറ്റെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഡോണൾഡ് ട്രംപിനെതിരെ പൗരാവകാശ സംഘടനകളുടെ പ്രതിഷേധം. വാഷിംഗ്ടണിലെ മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ മെമ്മോറിയലിനു സമീപം നടന്ന പ്രതിഷേധ റാലിയിൽ കനത്ത മഴയെ അവഗണിച്ചു രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. പങ്കെടുത്തവരിൽ ഏറെപ്പേരും കറുത്തവർഗക്കാരായിരുന്നു.

സമത്വവും നീതിയും ട്രംപ് ഭരണത്തിനു കീഴിൽ അട്ടിമറിക്കപ്പെടുമെന്ന് ആരോപിച്ചാണ് പൗരാവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ട്രംപ് ഗവൺമെന്‍റിനു കീഴിൽ ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാകുന്നതിനെതിരെയും ഒബാമ കെയർ ആരോഗ്യപദ്ധതി നിർത്തലാക്കുന്നതിനെതിരെയും റാലിക്കിടെ പ്രതിഷേധമുയർന്നു . ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്കാണ് പൗരാവകാശ പ്രവർത്തകർ തുടക്കമിട്ടത്. ട്രംപ് അധികാരമേൽക്കുന്നതോടെ തങ്ങൾ കൂടുതൽ കരുത്തരായി രംഗത്തുവരുമെന്നും അവർ പറഞ്ഞു.ട്രംപ് വൈറ്റ്ഹൗസിൽ ചുമതലയേൽക്കുന്നതിന്‍റെ പിറ്റേന്ന് ട്രംപിനെതിരെ വനിതകൾ വൻ റാലി സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.


വുമൺസ് മാർച്ച് ഒാൺ വാഷിംഗ്ടൺ എന്നപേരിൽ സംഘടിപ്പിക്കുന്ന റാലിയിൽ 2ലക്ഷത്തോളം വനിതകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.യുഎസിലെ പ്രമുഖ പൗരാവകാശ പ്രവർത്തകനും ഡെമോക്രാറ്റുമായ ജോൺ ലെവിസിനെതിരെ പരിഹാസവുമായി ട്രംപ് രംഗത്തുവന്നതിനു പിന്നാലെയായിരുന്നു വാഷിംഗ്ടണിൽ പ്രതിഷേധറാലി അരങ്ങേറിയത്. ട്രംപ് നിയമാനുസൃത പ്രസിഡന്‍റല്ലെന്നും അതിനാൽ അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണച്ചടങ്ങു ബഹിഷ്കരിക്കുമെന്നും ലെവിസ് പ്രഖ്യാപിക്കുകയുണ്ടായി.

റഷ്യൻ ഇടപെടലാണു ഹില്ലരിയുടെ പരാജയത്തിനും ട്രംപിന്‍റെ വിജയത്തിനു കാരണമെന്നും ലെവിസ് ആരോപിച്ചു. കുറ്റകൃത്യങ്ങൾക്കു പേരുകേട്ട സ്വന്തം മണ്ഡലത്തിൽ ലെവിസ് ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നു ട്രംപ് പ്രതികരിച്ചു. ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങു ബഹിഷ്കരിക്കുമെന്ന് ഇതിനകം 18 ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.