ട്രംപിന്‍റെ സ്ഥാനാരോഹണം: റഷ്യ ആഘോഷത്തിമിർപ്പിൽ
ട്രംപിന്‍റെ സ്ഥാനാരോഹണം: റഷ്യ ആഘോഷത്തിമിർപ്പിൽ
Friday, January 20, 2017 1:46 PM IST
മോസ്കോ: യുഎസിന്‍റെ നാല്പത്താഞ്ചാമത്തെ പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് സ്ഥാനാരോഹണം ചെയ്യുന്നതു ആഘോഷിക്കാൻ റഷ്യക്കാർ പ്രത്യേക നാണയം ഇറക്കുകയും ചില വില്പനശാലകളിൽ ഡിസ്കൗണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഒബാമയുടെ ഭരണകാലത്തു മോശമായ യുഎസ്-റഷ്യ ബന്ധം ട്രംപ് ഭരണകൂടം മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ.

മോസ്കോ‍യിൽനിന്ന് 650 മൈൽ അകലെയുള്ള ആർട്ട് ഗ്രാനി റഷ്യൻ മെറ്റൽ വർക്കിംഗ് കമ്പനിയാണ് സ്മാരക നാണയം ഇറക്കിയത്. ആകെ 45 നാണയങ്ങൾ ഇറക്കിയതിൽ അഞ്ചു സ്വർണനാണയങ്ങളും 25 വെള്ളി നാണയങ്ങളുമുണ്ട്.

മോസ്കോയിലെ റഷ്യൻ എംബസിക്ക് എതിർവശത്തുള്ള ആർമി സപ്ളെ സ്റ്റോർ എല്ലാ സാധനങ്ങൾക്കും പത്തുശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ട്രംപിനെ പ്രകീർത്തിച്ച് വില്ലി ടൊക്കാരോവ് നടത്തിയ സംഗീതക്കച്ചേരി ആസ്വദിക്കാൻ നിരവധി പേർ എത്തി.
ഇതേസമയം, ലണ്ടനിലും മനിലയിലും ടോക്കിയോയിലും ട്രംപ് വിരുദ്ധർ പ്രതിഷേധം അഴിച്ചുവിട്ടു. ലണ്ടനിലെ ടവർ ബ്രിഡ്ജിൽ ട്രംപ് വിരുദ്ധർ ഉയർത്തിയ ബാനറിൽ മതിലുകളല്ല, പാലങ്ങളാണു നിർമിക്കേണ്ടത് എന്നെഴുതിയിരുന്നു.


ഇന്നലെ യുഎസ് ക്യാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന സത്യപ്രതിജ്ഞ അറുപതോളം ഡെമോക്രാറ്റുകൾ ബഹിഷ്കരിച്ചു. എന്നാൽ, ട്രംപിനോടു തോറ്റ ഹില്ലരി ക്ലിന്‍റണും ഭർത്താവ് ബിൽ ക്ലിന്‍റണും ചടങ്ങിനെത്തി. വ്യാഴാഴ്ച വാഷിംഗ്ടണിൽ ട്രംപ് വിരുദ്ധർ പ്രകടനം നടത്തി.

വ്യാഴാഴ്ചരാത്രി വൈറ്റ് ഹൗസിനു സമീപമുള്ള ബ്ലെയർ ഹൗസിൽ താമസിച്ച ട്രംപ് രാവിലെ സെന്‍റ് ജോൺസ്എപ്പിസ്കോപ്പൽ ദേവാലയത്തിൽ എത്തി പ്രാർഥനയിൽ പങ്കെടുത്തു. തുടർന്നു വൈറ്റ് ഹൗസിലെത്തിയ ട്രംപിനെയും ഭാര്യയെയും ഒബാമയും മിഷേലും ചേർന്ന് സ്വീകരിച്ചു. കാപ്പിക്കും കുശല പ്രശ്നങ്ങൾക്കും ശേഷം സമ്മാനങ്ങളും കൈമാറിയശേഷമാണ് എല്ലാവരും സത്യപ്രതിജ്ഞയ്ക്കായി ക്യാപ്പിറ്റോളിലേക്കു പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.