വിഷവാതകം: ഇരുപതു മിനിറ്റിനകം ജോംഗ് നാം മരിച്ചു
വിഷവാതകം: ഇരുപതു മിനിറ്റിനകം ജോംഗ് നാം മരിച്ചു
Sunday, February 26, 2017 10:42 AM IST
ക്വാലാലന്പൂർ: ക്വാലാലന്പൂർ വിമാനത്താവളത്തിൽ വിഎക്സ് വിഷവാതക പ്രയോഗത്തിനിരയായ ഉത്തരകൊറിയൻ സ്വദേശി കിംഗ് ജോംഗ് നാം 20 മിനിറ്റിനുള്ളിൽ മരണമടഞ്ഞെന്ന് മലേഷ്യൻ ആരോഗ്യമന്ത്രി വെളിപ്പെടുത്തി. ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്‍റെ അർധസഹോദരനാണ് ജോംഗ് നാം.

ഉത്തരകൊറിയൻ ഭരണകൂടം അയച്ച രണ്ടു ചാരവനിതകളാണ് ഈ മാസം 13നു വിഎക്സ് എന്ന വിഷപദാർഥം അദ്ദേഹത്തിന്‍റെ മുഖത്തു തേച്ചത്. വിഎക്സ് വാതകരൂപത്തിൽ ത്വക്കിൽക്കൂടെ പ്രവേശിച്ച് നാഡീവ്യൂഹത്തെ തളർത്തും. രാസായുധങ്ങളുടെ പട്ടികയിലാണ് വിഎക്സിനെ യുഎൻ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിഎക്സ് പ്രയോഗത്തിനിരായ ജോംഗ് നാമിനെ ക്ലിനിക്കിൽനിന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു മരണം. അദ്ദേഹത്തിനു കടുത്തപക്ഷാഘാതം സംഭവിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി എസ് സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. നാഡീകോശങ്ങളെ തകർക്കാൻ പത്തുമില്ലിഗ്രാം വിഎക്സ് മതി. ഇതിലും കൂടിയ അളവിലാണ് ജോംഗ് നാമിന്‍റെ കേസിൽ വിഎക്സ് പ്രയോഗിച്ചത്. തന്മൂലം ഹൃദയം, ശ്വാസകോശം എന്നിവയും പെട്ടന്നുതന്നെ തകരാറിലായി. ഇന്തോനേഷ്യ, വി‍യറ്റ്നാം സ്വദേശികളായ രണ്ടു ചാരവനിതകളും മലേഷ്യൻ പോലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ഇതുകൂടാതെ ഏഴ് ഉത്തരകൊറിയക്കാരെക്കൂടി പോലീസ് തേടുന്നു. ക്വാലാലന്പൂർ വിമാനത്താവളത്തിൽ ആണവ വിദഗ്ധർ പരിശോധന നടത്തിയെന്നും വിഎക്സിന്‍റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.