സീറ്റില്ല; പാക് വിമാനത്തിൽ ഏഴുപേർ നിന്നു യാത്രചെയ്തു
സീറ്റില്ല; പാക് വിമാനത്തിൽ ഏഴുപേർ നിന്നു യാത്രചെയ്തു
Sunday, February 26, 2017 10:42 AM IST
ഇസ്‌ലാമാബാദ്: ഇരിക്കാൻ സീറ്റില്ലാത്തതിനാൽ പാക്കിസ്ഥാനിൽ ഏഴു പേർ വിമാനത്തിൽ നിന്നു യാത്രചെയ്തു. കഴിഞ്ഞ ജനുവരി ഇരുപതിന് കറാച്ചിയിൽ നിന്ന് മദീനയിലേക്കു പറന്ന ബോയിംഗ് 777 പാക്കിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു .

ബോയിംഗ് 777 വിമാനത്തിന്‍റെ ആകെ സീറ്റുകളുടെ എണ്ണം ജീവനക്കാരുടേതുൾപ്പെടെ 409 ആണ്. എന്നാൽ ജനുവരി 20ന് വിമാനം മദീനയിലേക്കു പറന്നത് 416 യാത്രക്കാരുമായാണ്. പേനകൊണ്ട് എഴുതി നൽകിയ ബോർഡിംഗ് പാസാണ് അധികമായി ക‍യറിയ ഏഴുപേർക്കും അധികൃതർ നൽകിയതെന്നാണ് റിപ്പോർട്ട്.

ഗ്രൗണ്ട് സ്റ്റാഫ് ഫ്ളൈറ്റ് അധികൃതർക്കു കൈമാറിയ ലിസ്റ്റിൽ അധികമായി കയറിയ ഏഴുപേരും ഉൾപ്പെട്ടിരുന്നില്ല.സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാരെ കണ്ടതിനെത്തുടർന്ന് എയർഹോസ്റ്റസ് ക്യാപ്റ്റനെ വിവരം അറിയിച്ചെങ്കിലും യാത്രക്കാരോട് അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാൻ പറയുക എന്നായിരുന്നത്രെ മറുപടി.


എന്നാൽ വിമാനം ടേക്ക് ഒാഫ് ചെയ്തതിനു ശേഷമാണ് എയർ ഹോസ്റ്റസ് കൂടുതൽ ആളുകൾ കയറിയ വിവരം തന്നെ അറിയിച്ചതെന്നു ക്യാപ്റ്റൻ പറയുന്നു. തിരികെ വിമാനം കറാച്ചിയിൽ ഇറക്കാൻ കൂടുതൽ ഇന്ധനം ആവശ്യമായതിനാൽ താൻ മദീനയിലേക്ക് പറക്കാൻ നിർബന്ധിതനായിത്തീരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ഏഴു യാത്രക്കാർ മൂന്നു മണിക്കൂർ നിന്നു വിമാനയാത്ര നടത്തിയ വിവരം അധികൃതരിൽനിന്നും മറച്ചുവയ്ക്കാനും വിമാനത്തിലെ ജീവനക്കാർ ശ്രമിച്ചെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

ഒരുകാലത്ത് വളരെ കാര്യക്ഷമമായി സർവീസ് നടത്തിയിരുന്ന പാക്കിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് ഇപ്പോൾ കനത്ത നഷ്ടത്തിലാണ്.300 ബില്യൺ യുഎസ് ഡോളറാണ് പിഐഎയുടെ ബാധ്യത. കൂടാതെ പ്രതിമാസം 5.6 മില്യൺ ഡോളർ നഷ്ടത്തിലാണ് കന്പനി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. കൂടുതൽ ഇന്ധനം നഷ്ടപ്പെടുത്തേണ്ട എന്നു പൈലറ്റിനെ ചിന്തിപ്പിച്ചത് ഇൗ കടബാധ്യതകൾ ആകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.