ഗിൽജിത് -ബാൾട്ടിസ്ഥാൻ: പ്രവിശ്യാ പദവി നൽകാൻ പാക്കിസ്ഥാൻ നീക്കം
ഗിൽജിത് -ബാൾട്ടിസ്ഥാൻ: പ്രവിശ്യാ പദവി നൽകാൻ പാക്കിസ്ഥാൻ നീക്കം
Wednesday, March 15, 2017 12:05 PM IST
ഇസ്‌ലാമാബാദ്: ഗിൽജിത് -ബാൾട്ടിസ്ഥാൻ തന്ത്രപ്രധാന മേഖലയ്ക്കു പ്രവിശ്യാപദവി നൽകാൻ പാക്കിസ്ഥാൻ നീക്കം. രാജ്യത്തിന്‍റെ അഞ്ചാം പ്രവിശ്യയായി മേഖലയെ പ്രഖ്യാപിക്കാനാണ് പദ്ധതി. പാക് അധീന കാഷ്മീരുമായി അതിർത്തി പങ്കിടുന്ന മേഖലയെന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് പാക്കിസ്ഥാന്‍റെ നീക്കം.

പ്രവിശ്യകൾ തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രി റിയാസ് ഹുസൈൻ പിർസാദ ജിയോ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് പുതിയ പ്രവിശ്യ പ്രഖ്യാപിക്കാനുള്ള നീക്കം വെളിപ്പെടുത്തിയത്. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് നേതൃത്വം നൽകുന്ന സമിതി ഇതിനായി ശിപാർശ ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.
നിർദിഷ്ടപാക്കിസ്ഥാൻ -ചൈന ഇടനാഴി കടന്നുപോകുന്ന ഇൗ പ്രദേശത്തിനു പ്രവിശ്യാപദവി നൽകാൻ ഭരണഘടനാ ഭേദഗതി വരുത്തുന്ന കാര്യവും പരിഗണനയിലാണെന്നു മന്ത്രി പറഞ്ഞു.


പാക്കിസ്ഥാൻ സർക്കാർ പ്രത്യേക ഭൂവിഭാഗമായി പരിഗണിക്കുന്ന പ്രദേശമാണ് ഗിൽജിത്- ബാൾട്ടിസ്ഥാൻ മേഖല. പ്രാദേശിക ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന ഇവിടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ഉണ്ട്.

ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂംങ്ഹുവ,പഞ്ചാബ്, സിന്ധ് എന്നിവയാണ് പാക്കിസ്ഥാനിലെ മറ്റു പ്രവിശ്യകൾ. പാക് ഭരണകൂടങ്ങൾക്കെതിരേ നിരന്തരസമരം നടക്കുന്ന ഗിൽജിത്- ബാൾട്ടിസ്ഥാൻ മേഖലയിൽ വ്യാപകമായി മനുഷ്യാവകാശ ലംഘനം നടക്കുന്നതായും പരാതികൾ ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.