അഴിമതിക്കേസ്: ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്യുമെന്ന് പ്രോസിക്യൂട്ടർമാർ
അഴിമതിക്കേസ്: ഗ്യൂൻഹൈയെ അറസ്റ്റ് ചെയ്യുമെന്ന് പ്രോസിക്യൂട്ടർമാർ
Monday, March 27, 2017 11:45 AM IST
സിയൂൾ: അഴിമതിക്കേസിൽ ഇംപീച്ചുചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക് ഗ്യൂൻഹൈയെ അറസ്റ്റു ചെയ്യാൻ പ്രോസിക്യൂട്ടർമാർ തീരുമാനിച്ചു. ഇതിനായുള്ള വാറന്‍റിനു കോടതിയിൽ അപേക്ഷ നൽകി.

അധികാര ദുർവിനിയോഗം, കൈക്കൂലി, സർക്കാർ രഹസ്യങ്ങളുടെ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പാർക്കിനെതിരേയുള്ളത്. അടുത്ത സുഹൃത്തായ ചോയി സൂൺസിൽ വൻകിട കന്പനികളിൽനിന്നു സമ്മർദം ചെലുത്തി സ്വന്തം കന്പനികളിലേക്കു പണമൊഴുക്കിയതാണ് പാർക്കിനു വിനയായത്.


സർക്കാരിൽ പദവിയില്ലാതിരുന്ന ചോയിക്ക് സർക്കാർ രേഖകൾ പരിശോധിക്കാൻ അവസരം നൽകുകയും കൈക്കൂലി വാങ്ങുന്നതിന് മൗനാനുവാദം നൽകുകയും ചെയ്തെന്നാണു പാർക്കിനെതിരേയുള്ള ആരോപണം. നേരത്തെ പ്രോസിക്യൂട്ടർമാർ പാർക്കിനെ ചോദ്യം ചെയ്തിരുന്നു. പാർക്കിനെതിരേ നിരവധി തെളിവുകൾ കിട്ടിയെന്നും അറസ്റ്റ് ആവശ്യമാണന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.