ഒാസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നാശം വിതച്ച് ഡെബി ചുഴലിക്കൊടുങ്കാറ്റ്
ഒാസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നാശം വിതച്ച് ഡെബി ചുഴലിക്കൊടുങ്കാറ്റ്
Tuesday, March 28, 2017 11:47 AM IST
ബ്രിസ്ബെയിൻ: ഒാസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് നാശം വിതച്ച് ഡെബി ചുഴലിക്കൊടുങ്കാറ്റ്. ക്വീൻസ്‌ലാൻഡിലാണ് കാറ്റ് കൂടുതൽ വിനാശകാരിയായത്. കനത്തകാറ്റിലും മഴയിലും കടൽക്ഷോഭത്തിലും മേഖലയിൽ ജനജീവിതം ദുസ്സഹമായി.

മേഖലയിൽ നിരവധി വീടുകൾ തകർന്നു. പ്രദേശത്ത് വൈദ്യുതബന്ധം പൂർണമായും തകരാറിലായി. മണിക്കൂറിൽ 260 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശി. വിനാശകാരികളായ ചുഴലിക്കൊടുങ്കാറ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്ന കാറ്റഗറി നാലിൽആണ് ഡെബിയെ ആദ്യം ഉൾപ്പെടുത്തിയിരുന്നതെങ്കിലും ശക്തി കുറഞ്ഞതോടെ കാറ്റഗറി മൂന്നിലേക്ക് മാറ്റി.


പത്തുമണിക്കൂർ കാറ്റും മഴയും മേഖലയിൽ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന. ഒരാൾ മരിച്ചതായി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ സ്ഥിരീകരിച്ചു. ബ്രിസ്ബെയിനിൽനിന്ന് 900 കിലോമീറ്റർ അകലെ പ്രോസെർപൈനിൽ മതിലിടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. പലേടത്തും മരങ്ങൾ വീണ് നാശമുണ്ടായതായി റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റുമൂലമുണ്ടായ നാശനഷ്ടത്തിന്‍റെ യഥാർഥ സ്ഥിതി അറിയാൻ രണ്ടുമൂന്നു ദിവസമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

2011ൽകനത്ത നാശം വിതച്ച കാസി കൊടുങ്കാറ്റിനെക്കാൾ ശക്തമായിരിക്കും ഡെബിയെന്നു കരുതുന്നു. ഡെബി വരുന്നുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് 30,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.