ബ്രെക്സിറ്റിനു തുടക്കം കുറിച്ചു, പിന്നോട്ടില്ലെന്നു തെരേസാ മേ
ബ്രെക്സിറ്റിനു തുടക്കം കുറിച്ചു, പിന്നോട്ടില്ലെന്നു തെരേസാ മേ
Wednesday, March 29, 2017 1:25 PM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനുമായുള്ള 44 വർഷത്തെ ബന്ധം അറുത്തുമുറിക്കുന്ന പ്രക്രിയയ്ക്കു (ബ്രെക്സിറ്റ്) തുടക്കം കുറിച്ചുകൊണ്ട് ബ്രസൽസിലെ യൂറോപ്യൻ കൗൺസിലിനു ബ്രിട്ടൻ ഒൗദ്യോഗികമായി കത്തു കൈമാറി. യുകെ സ്ഥാനപതി ടിം ബാരോയാണ് പ്രധാനമന്ത്രി തെരേസാ മേ ഒപ്പിട്ട കത്ത് ബ്രസൽസിൽ ഇയു കൗൺസിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്കിനു നൽകിയത്.

ഇതു ചരിത്രമുഹൂർത്തമാണെന്നും ഇനി തിരിച്ചുപോക്കില്ലെന്നും മേ പാർലമെന്‍റിൽ പറഞ്ഞു. ബ്രിട്ടനു മെച്ചപ്പെട്ട ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ബ്രിട്ടീഷ് ജനതയുടെ വിധിയെഴുത്തു മാനിച്ചാണ് നടപടികൾ എടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഒന്പതുമാസം മുന്പു നടത്തിയ ഹിതപരിശോധനയിൽ ബ്രെക്സിറ്റിന് അനുകൂലമായി ഭൂരിപക്ഷം പേരും വോട്ടു ചെയ്തിരുന്നു.

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുമായുള്ള സുഹൃത്ബന്ധം തുടരും. അതേസമയം തന്നെ യൂറോപ്പിന്‍റെ അതിർത്തിക്കപ്പുറത്തേക്കും ബന്ധങ്ങൾ വ്യാപിപ്പിക്കുമെന്നു മേ വ്യക്തമാക്കി.ലിസ്ബൺ ഉടന്പടിയിലെ അന്പതാം വകുപ്പിലാണ് യൂറോപ്യൻ യൂണിയനിൽനിന്ന് അംഗരാജ്യങ്ങൾ വിടുതൽ നേടുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇതനുസരിച്ചുള്ള ചർച്ചകൾ തുടങ്ങണമെന്നാണ് ഇന്നലെ ഡോണൾഡ് ടസ്കിനു നൽകിയ കത്തിൽ മേ നിർദേശിച്ചത്. ഉടന്പടി പ്രകാരം വിടുതൽ ചർച്ച പൂർത്തിയാക്കാൻ രണ്ടുവർഷത്തെ സാവകാശം ഉണ്ട്. എല്ലാം ക്രമപ്രകാരം നടന്നാൽ 2019 മാർച്ചിൽ 27 അംഗ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പുറത്തുവരും. ഇത് സന്തോഷത്തിന്‍റെ ദിനമാണെന്നു ഭാവിക്കുന്നതിൽ അർഥമില്ലെന്ന് തെരേസാ മേയുടെ ആറു പേജുവരുന്ന കത്തു സ്വീകരിച്ചശേഷം ടസ്ക് റിപ്പോർട്ടർമാരോടു പറഞ്ഞു. യൂണിയനിലെ മറ്റ് 27 അംഗങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നതാണ് ബ്രെക്സിറ്റിന്‍റെ നല്ലവശമെന്നും അദ്ദേഹം പ്രതികരിച്ചു.


ബ്രെക്സിറ്റിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ച സാഹചര്യത്തിൽ ഇന്നു പാർലമെന്‍റിൽ പ്രത്യേക ബിൽ അവതരിപ്പിക്കും. ബ്രെക്സിറ്റ് ചർച്ചകൾ സംബന്ധിച്ച മാർഗരേഖ ബ്രസൽസിലും പ്രസിദ്ധീകരിക്കും.ഇതിനിടെ ലണ്ടനിലെ സ്പാനിഷ് എംബസിയിൽ സ്പാനിഷ് വിദേശമന്ത്രാലയം പ്രത്യേക ബ്രെക്സിറ്റ് ഡസ്ക് രൂപീകരിച്ചു.

ബ്രിട്ടനിൽ 132,000 സ്പെയിൻകാർ താമസിക്കുന്നുണ്ടെന്നാണു കണക്ക്. ബ്രെക്സിറ്റിന്‍റെ പശ്ചാത്തലത്തിൽ ഇവരുടെ റെസിഡൻസ് പെർമിറ്റ്, ആരോഗ്യപദ്ധതി, പെൻഷൻ, വിദ്യാഭ്യാസം തുടങ്ങിയവ സംബന്ധിച്ചുള്ള സംശയനിവാരണത്തിനു ഡസ്കിന്‍റെ സഹായം തേടാമെന്നു വിദേശമന്ത്രാലയം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.