കൂട്ടക്കൊല : എൽ സാൽവദോറിൽ മുൻ സൈനിക ഓഫീസർമാർക്ക് എതിരേ അന്വേഷണം
Thursday, March 30, 2017 11:29 AM IST
സാൻസാൽവദോർ: ആഭ്യന്തരയുദ്ധകാലത്ത് 1981ൽ ആയിരം കർഷകരെ കൂട്ടക്കൊല ചെയ്ത കേസിൽ എൽസാൽവദോറിലെ ഏഴ് മുൻ സൈനിക ഉദ്യോഗസ്ഥർക്ക് എതിരേ അന്വേഷണം ആരംഭിച്ചു. വടക്കുകിഴക്കൻ നഗരമായ എൽ മോസോട്ടോയിൽ പ്രത്യേക സൈനിക യൂണിറ്റാണ് കർഷകർക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടത്.കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

മുൻ പ്രതിരോധമന്ത്രി ഹൊസെ ഗില്ലാർമോ ഗാർസ്യ, മുൻ ചീഫ് ഓഫ് സ്റ്റാഫ് റഫായെൽ ഫ്ലോരെസ് എന്നിവർക്കും അഞ്ചു കേണൽമാർക്കും എതിരേ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. മറ്റ് ഒന്പത് ഉദ്യോഗസ്ഥരുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കും.
യുഎസ് പിന്തുണയുള്ള സാൽവദോറിയൻ സൈന്യവും ഇടതുപക്ഷ ഫരാബുൺഡോ മാർട്ടി നാഷണൽ ലിബറേഷൻ ഫ്രണ്ടും തമ്മിൽ നടന്ന ഏറ്റുമുട്ടലാണ് ആഭ്യന്തര യുദ്ധമായി കലാശിച്ചത്. 1980-92 കാലഘട്ടത്തിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ 750000പേർക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. എണ്ണായിരം പേരെ കാണാതായി.


ലിബറേഷൻ ഫ്രണ്ടിലെ ഗറില്ലകൾക്കു സഹായം നൽകിയെന്നാരോപിച്ചാണ് സൈന്യം കർഷകർക്ക് എതിരേ തിരിഞ്ഞത്.എൽമോസോട്ടോയിലെ കൂട്ടക്കൊലയാണ് ആഭ്യന്തരകാലത്ത് അരങ്ങേറിയ ഏറ്റവും വലിയ യുദ്ധക്കുറ്റമെന്ന് യുഎന്നിന്‍റെ നേതൃത്വത്തിലുള്ള 1992ലെ സത്യാന്വേഷണ കമ്മീഷൻ വിലയിരുത്തിയിരുന്നു. വർഷങ്ങളോളം കൂട്ടക്കൊലയുടെ വാർത്ത സർക്കാർ നിഷേധിച്ചു. എന്നാൽ 2012ൽ അന്നത്തെ പ്രസിഡന്‍റ് മൗറിസ്യോ ഫുനെസ് കൂട്ടക്കൊലയിൽ സൈന്യത്തിന്‍റെ പങ്ക് ഏറ്റുപറയുകയും ഇരകളുടെ കുടുംബങ്ങളോടു മാപ്പു പറയുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.