അധികാരം നിലനിർത്താൻ തെരേസാ മേ സർക്കാരിനു ചെലവ് 130 കോടി ഡോളർ
അധികാരം നിലനിർത്താൻ തെരേസാ മേ സർക്കാരിനു ചെലവ് 130 കോടി ഡോളർ
Monday, June 26, 2017 11:57 AM IST
ലണ്ടൻ: വടക്കൻ അയർലൻഡിനു നേരത്തെ പ്രഖ്യാപിച്ചതിൽ അധികമായി 130 കോടി ഡോളറിന്‍റെ (100കോടി പൗണ്ട്) ധനസഹായം നൽകാമെന്നു സമ്മതിച്ച് ബ്രിട്ടനിലെ തെരേസാ മേ സർക്കാർ അധികാരം നിലനിർത്തി. മേയുടെ ന്യൂനപക്ഷ സർക്കാരിനു പിന്തുണ നൽകാൻ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി(ഡിയുപി)മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചുകൊണ്ടാണ് അധിക ധനസഹായം നൽകുന്നത്.

രാജ്ഞിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം, ബജറ്റ്, ബ്രെക്സിറ്റ് നിയമങ്ങൾ, എന്നിവ ഉൾപ്പെടെ പ്രധാന പ്രശ്നങ്ങളിലെല്ലാം മേയുടെ കൺസർവേറ്റീവ് സർക്കാരിന് അനുകൂലമായി ഡിയുപി എംപിമാർ വോട്ടു ചെയ്യും. 650 അംഗ പാർലമെന്‍റിൽ കൺസർവേറ്റീവ് കക്ഷിക്ക് കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്‍റെ കുറവാണുണ്ടായിരുന്നത്. ഡിയുപി പിന്തുണ ഉറപ്പായതോടെ മേ സർക്കാരിനു തത്കാലം ഭീഷണിയില്ല.
രണ്ടാഴ്ചയിലേറെ ദീർഘിച്ച ചർച്ചയ്ക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെയാണു കരാർ ഒപ്പിട്ടത്. ഡിയുപിക്കു വേണ്ടി ജഫ്രി ഡൊനാൾഡ്സനും കൺസർവേറ്റീവ് പാർട്ടിക്കുവേണ്ടി ഗവിൻ വില്യംസണുമാണ് ഒപ്പിട്ടത്. യൂറോപ്യൻ യൂണിയനിൽനിന്നു വേർ‌പെടുന്നതിനുള്ള ചർച്ചകൾക്കു തുടക്കം കുറിച്ച അവസരത്തിൽ ശക്തമായ പിന്തുണയുള്ള സർക്കാർ ആവശ്യമാണെന്നും യുകെയുടെ താത്പര്യം സംരക്ഷിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ പുതിയ കരാർ സഹായകമാണെന്നും പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. സ്ഥിരതയുള്ള ഭരണത്തിനു സഹായകമാണു കരാറെന്നു ഡിയുപി നേതാവ് ആർലിൻ ഫോസ്റ്ററും വ്യക്തമാക്കി.


തത്കാലം ഭീഷണി ഒഴിവായെങ്കിലും മേ സർക്കാരിന്‍റെ നില സുരക്ഷിതമല്ലെന്നാണു സൂചന. 1998ലെ വടക്കൻ അയർലൻഡ് സമാധാന ഉടന്പടിക്ക് ഡിയുപിയുമായുള്ള കരാർ ദോഷം ചെയ്തേക്കാമെന്നു ചില കൺസർവേറ്റീവ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.