ജിബൂട്ടിയിൽ ചൈനീസ് സേനാതാവളം സജ്ജം
ജിബൂട്ടിയിൽ ചൈനീസ് സേനാതാവളം സജ്ജം
Wednesday, July 12, 2017 1:00 PM IST
ബെയ്ജിംഗ്:ചൈനയുടെ പ്രഥമ വിദേശ സൈനികത്താവളം ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. ദക്ഷിണ ചൈനയിലെ ഷൻജിയാംഗിൽ നിന്ന് പിഎൽഎ(പീപ്പിൾസ് ലിബറേഷൻ ആർമി) സൈനികരുമായി ഇന്നലെ ചൈനീസ് യുദ്ധക്കപ്പലുകൾ ജിബൂട്ടിക്കു തിരിച്ചതായി സിൻഹുവാ വാർത്താ ഏജൻസി അറിയിച്ചു. ജിബൂട്ടിയിലേക്ക് അയച്ച സൈനികരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള ചൈനയുടെ നീക്കത്തിന്‍റെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു.

ആഫ്രിക്കയിലും വെസ്റ്റ് ഏഷ്യയിലും സമാധാനപാലനം, ജീവകാരുണ്യ സഹായം തുടങ്ങിയ ദൗത്യങ്ങൾ നിറവേറ്റുകയാണു ജിബൂട്ടി താവളത്തിന്‍റെ ലക്ഷ്യമെന്നു പിഎൽഎ പറഞ്ഞു. സംയുക്ത സൈനികാഭ്യാസം, കപ്പൽച്ചാലുകളുടെ സംരക്ഷണം തുടങ്ങിയവയാണു മറ്റു ലക്ഷ്യങ്ങൾ.

2011ലാണ് ജിബൂട്ടി സൈനികത്താവളത്തിന്‍റെ നിർമാണം ചൈന ആരംഭിച്ചത്. ഒരു വിദേശരാജ്യത്തു ചൈന നിർമിക്കുന്ന ആദ്യ താവളമാണ്. രണ്ടാമത്തെ താവളം പാക്കിസ്ഥാനിലെ ഗ്വാദറിലാണ്. ചൈനാ-പാക് സാന്പത്തിക ഇടനാഴിയുടെ ഭാഗമാണിത്. ഇതിനു പുറമേ ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖം ഏറ്റെടുക്കാനും ചൈനയ്ക്കു പദ്ധതിയുണ്ട്.

എത്യോപ്യ, എരിത്രിയ, സോമാലിയ എന്നീ രാജ്യങ്ങളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന ജിബൂട്ടി തന്ത്രപ്രധാനമേഖലയാണ്. ഇവിടത്തെ ചൈനീസ് സൈനികത്താവള നിർമാണം അമേരിക്കയ്ക്കും അലോസരം സൃഷ്ടിച്ചിട്ടുണ്ട്.

അമേരിക്കയുടെ ക്യാന്പ് ലെമണിയർ സൈനികത്താവളത്തിലേക്ക് ജിബൂട്ടിയിലെ ചൈനീസ് താവളത്തിൽനിന്ന് ഏതാനും കിലോമീറ്റർ ദൂരം മാത്രമേയുള്ളു. ദക്ഷിണ ചൈനാ സമുദ്രത്തിൽ കുത്തക അവകാശപ്പെടുന്ന ചൈന അവിടെ ദ്വീപുകൾ നിർമിക്കുകയും മറ്റു രാജ്യങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിൽ അമേരിക്ക നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.


സൈനികരുടെ എണ്ണം ചൈന വെട്ടിക്കുറയ്ക്കും

ബെയ്ജിംഗ്: പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ)യിലെ സൈനികരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്ന ഭരണപരിഷ്കാരത്തിനു ചൈന തുടക്കം കുറിക്കുന്നു. നിലവിൽ 23 ലക്ഷം സൈനികരാണു പിഎൽഎയിൽ ഉള്ളത്. ഇതു ഭാവിയിൽ പത്തുലക്ഷമായി കുറയ്ക്കാനാണു പദ്ധതി.

കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതോടപ്പം നാവികസേനയിലും മിസൈൽ ഫോഴ്സിലുമുള്ള സൈനികരുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ടെന്ന് ചൈനീസ് സൈന്യത്തിന്‍റെ ഔദ്യോഗിക ജിഹ്വയായ പിഎൽഎ ഡെയിലി അറിയിച്ചു. പിഎൽഎയുടെ വ്യോമവിഭാഗത്തിലെ അംഗങ്ങളുടെ എണ്ണം ഇപ്പോഴത്തേതു പോലെ നിലനിർത്തും.

ആധുനികകാലത്തെ സുരക്ഷാആവശ്യങ്ങളും കൈവരിക്കേണ്ട തന്ത്രപ്രധാന ലക്ഷ്യങ്ങളും കണക്കിലെടുത്താണു സൈന്യത്തെ പുനസംഘടിപ്പിക്കുന്നത്. മുൻകാലത്ത് കരയുദ്ധത്തിലും ആഭ്യന്തര പ്രതിരോധത്തിലുമാണു ചൈന ഏറെ ശ്രദ്ധിച്ചത്. ഇക്കാര്യത്തിൽ മൗലികമായ മാറ്റങ്ങളാണു വരുത്തുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.