ഗൾഫ് പ്രതിസന്ധി: പരിഹാരം അകലെ, ടില്ലേർസൺ മടങ്ങി
ഗൾഫ് പ്രതിസന്ധി: പരിഹാരം  അകലെ,  ടില്ലേർസൺ മടങ്ങി
Thursday, July 13, 2017 1:42 PM IST
ദോഹ: സൗദി നേതൃത്വത്തിലുള്ള ഗൾഫ് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയതുമൂലമുള്ള പ്രതിസന്ധി പരിഹരിക്കാനായി ചർച്ചയ്ക്കെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ ലക്ഷ്യം സാധിക്കാതെ വാഷിംഗ്ടണിലേക്കു മടങ്ങി. ഖത്തറിലും കുവൈത്തിലും സൗദിയിലും ഷട്ടിൽ നയതന്ത്രം പയറ്റിയ ടില്ലേർസണ് സംഘർഷം ലഘൂകരിക്കാനായില്ല.

ഇറാനുമായുള്ള അടുപ്പം അവസാനിപ്പിക്കുക, അൽജസീറ അടച്ചുപൂട്ടുക തുടങ്ങിയ ഉപാധികളൊന്നും അംഗീകരിക്കാൻ ഖത്തർ തയാറായില്ല. ഭീകരർക്കുള്ള ഫണ്ടു തടയുന്നതിനുള്ള ധാരണാ പത്രത്തിൽ യുഎസും ഖത്തറും ഒപ്പുവച്ചെങ്കിലും അതു പോരെന്നാണു സൗദിയുടെയും മറ്റും നിലപാട്.


ഫ്രഞ്ച് വിദേശകാര്യമന്ത്രി ലെ ഡ്രിയാൻ ഈയാഴ്ച ഗൾഫിലെത്തി പ്രശ്ന പരിഹാരത്തിനു ശ്രമിക്കും. വരുന്ന ആഴ്ചകളിൽ ജർമൻ, ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാരും മധ്യസ്ഥശ്രമവുമായി ഗൾഫിലെത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.