ജറുസലം വെടിവയ്പിൽ അഞ്ചു മരണം
ജറുസലം വെടിവയ്പിൽ അഞ്ചു മരണം
Friday, July 14, 2017 2:08 PM IST
ജറുസലം: പഴയ ജറുസലം നഗരത്തിൽ മൂന്ന് അറബി-ഇസ്രേലി തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ രണ്ട് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു.ടെന്പിൾ മൗണ്ടിലെ മോസ്കിനു നേർക്ക് ഓടിപ്പോയ മൂന്നു തോക്കുധാരികളെയും ഇസ്രേലി സൈന്യം വെടിവച്ചുകൊന്നു. മൂന്നു തോക്കുധാരികളും അറബി വംശജരായ ഇസ്രേലി പൗരന്മാരാണെന്ന് ഇസ്രേലി സുരക്ഷാ ഏജൻസിയായ ഷിൻബെത്ത് സ്ഥിരീകരിച്ചു.

സംഘർഷത്തെത്തുടർന്ന് അൽഅക്സാ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥന നടത്താനെത്തിയവരെ ഇസ്രേലി പോലീസ് വിലക്കി.

ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹൂവുമായി ഫോണിൽ സംഭാഷണം നടത്തിയ പലസ്തീൻ നേതാവ് മുഹമ്മദ് അബ്ബാസ് അക്രമത്തെ അപലപിച്ചു. അൽ അക്സാ മോസ്ക് എത്രയും വേഗം തുറക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. ടെന്പിൾ മൗണ്ടിന്‍റെ നിലവിലുള്ള സ്ഥിതിയിൽ മാറ്റം വരുത്താൻ യാതൊരു പദ്ധതിയുമില്ലെന്ന് നെതന്യാഹു ഉറപ്പു നൽകി. ടെന്പിൾ മൗണ്ട് മേഖലയുടെയും അൽ അക്സാ മോസ്കിന്‍റെയും കസ്റ്റോഡിയനായ ജോർദാനുമായും അബ്ബാസ് സന്പർക്കം പുലർത്തി. മുൻകൂട്ടി അനുമതി വാങ്ങാതെ പഴയ ജറുസലം നഗരത്തിൽ പ്രവേശിക്കരുതെന്ന് അമേരിക്കൻ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും യുഎസ് കോൺസുലേറ്റ് ജനറൽ മുന്ന റിയിപ്പ് നല്കി.


ആക്രമണത്തെ പ്രശംസിച്ച് ഹമാസ് പ്രസ്താവന പുറപ്പെടുവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.