ഷരീഫ് പ്രതിസന്ധിയിൽ; പുനരന്വേഷണത്തിനു ശിപാർശ ചെയ്തത് 15 കേസുകൾ
ഷരീഫ് പ്രതിസന്ധിയിൽ; പുനരന്വേഷണത്തിനു ശിപാർശ ചെയ്തത് 15 കേസുകൾ
Sunday, July 16, 2017 10:59 AM IST
ഇസ്ലാമാബാദ്: അനധികൃത സ്വത്തു സന്പാദനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പ്രസിഡന്‍റ് നവാസ് ഷരീഫിനെതിരേ 15 കേസുകൾ പുനരന്വേഷിക്കണമെന്നു ശിപാർശ. ഷെരീഫ് കുടുംബത്തിന്‍റെ അനധികൃത സ്വത്തു സന്പാദ്യങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സംയുക്ത അന്വേഷണ സംഘം(ജെഐടി) സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്ന് പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു.

ഷരീഫ് കുടുംബത്തിനു ലണ്ടനിൽ കണക്കിൽപ്പെടാത്ത സ്വത്തുക്കളുണ്ടെന്ന വിവരമാണു പാനമ പേപ്പറുകളിലൂടെ കഴിഞ്ഞവർഷം പുറത്തുവന്നത്. 1990ൽ  ഷരീഫ് രണ്ടാംവട്ടം പ്രധാനമന്ത്രിയായിരിക്കേ പണംവെളുപ്പിക്കൽ നടത്തിയെന്നും ആരോപിക്കപ്പെട്ടു. പ്രതിപക്ഷപാർട്ടിയായ തെഹ്‌രിക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാന്‍റെ പരാതിയിലാണു സുപ്രീംകോടതി അന്വേഷണ സംഘത്തെ നിയമിച്ചത്. പത്തിനാണു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൻമേൽ സുപ്രീം കോടതിയിൽ ഇന്നു വാദം തുടങ്ങും.

ഷരീഫ് കുടുംബത്തിന്‍റെ ഉടമസ്ഥതയിൽ ലണ്ടനിലുള്ള നാല് അപ്പാർട്ട്മെന്‍റുകളുമായി ബന്ധപ്പെട്ട് എടുത്ത കേസടക്കം പുനരന്വേഷിക്കണമെന്നാണ് ശിപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. 15 കേസുകളിൽ മൂന്നെണ്ണം പ്രതിപക്ഷമായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അധികാരത്തിലിരുന്നപ്പോൾ എടുത്തതാണ്. 1999ൽ ഷരീഫിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത പട്ടാളമേധാവി ജനറൽ മുഷാറഫിന്‍റെ കാലത്ത് എടുത്തതാണ് ശേഷിക്കുന്ന കേസുകൾ.


ഇതിൽ അഞ്ചു കേസുകൾ നേരത്തേ ലഹോർ ഹൈക്കോടതി തീർപ്പാക്കിയതാണ്. ശരിയായ വിചാരണ നടത്താതെയും തെളിവുകൾ പരിഗണിക്കാതെയുമാണ് ഹൈക്കോടതി കേസുകൾ തീർപ്പാക്കിയതെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി ഷെരീഫിനെയും രണ്ട് ആൺമക്കളെയും പെൺമകളെയും ചോദ്യം ചെയ്തിരുന്നു. ഷെരീഫിനും കുടുംബത്തിനും എതിരേയുള്ള അന്വേഷണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് പാക്കിസ്ഥാൻ പട്ടാളം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.