ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
ഫാ. മാർട്ടിന്‍റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി
Wednesday, July 19, 2017 1:02 PM IST
എഡിൻബറോ: സ്കോട്ട്‌ ലൻഡിൽ മരിച്ച മലയാളി വൈദികൻ ഫാ . മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി ഫാ.ടെബിൻ പുത്തൻപുരക്കൽ സിഎംഐ അറിയിച്ചു. നാളെയോ , അടുത്ത ദിവസമോ മൃതദേഹം വിട്ടുകിട്ടുമെന്നാണു പ്രതീക്ഷ . മൃതദേഹം വിട്ടുകിട്ടിയാലുടൻ നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

മരണകാരണം സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പോലീസ് പൂർത്തിയാക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഫാ. ടെബിനെ അറിയിച്ചത് .
മരണം സംബന്ധിച്ച ദുരൂഹത പൂർണമായും അന്വേഷിച്ചു കണ്ടെത്തിയതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടു എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.


എന്നാൽ, പോസ്റ്റ്മോർട്ടം നടപടികളും, ആന്തരിക അവയവങ്ങളുടെ പരിശോധനയും , ആന്തരിക സ്രവങ്ങളുടെ പരിശോധന റിപ്പോർട്ടുകളും, കോശ സാമ്പിളുകളുടെ പരിശോധന റിപ്പോർട്ടുകളും ലഭിച്ചതിനുശേഷം ഫിസ്കൽ പ്രോക്യൂറേറ്റർ മൃതദേഹം വിട്ടു നൽകാനുള്ള അനുമതി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു .

കഴിഞ്ഞ മാസം 20-നാണ് സ്കോട്‌ലൻഡിലെ എഡിൻബറോയ്ക്കു സമീപം ഡൺബാൻ ബീച്ചിൽ ഫാ . മാർട്ടിൻ വാഴച്ചിറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലാപ്ടോപ്പ് ഉൾപ്പടെയുള്ള വസ്തുക്കൾ പരിശോധിച്ചെങ്കിലും മരണകാരണം സംബന്ധിച്ച സൂചനകളൊന്നും തന്നെ ലഭിച്ചില്ല. നഷ്ടപ്പെട്ട മൊബൈൽ ഫോണിനുവേണ്ടിയും അന്വേഷണം നടക്കുന്നുണ്ട് .

ഷൈമോൻ തോട്ടുങ്കൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.