ബുഷും ഒബാമയും ട്രംപിനെതിരേ
Friday, October 20, 2017 12:06 PM IST
ന്യൂയോർക്ക്: ഭിന്നതയുടെയും മുൻവിധിയുടെയും രാഷ്‌ട്രീയം തള്ളിക്കളയണമെന്നു മുൻ യുഎസ് പ്രസിഡന്‍റുമാരായ ജോർജ് ഡബ്ലിയു ബുഷും ബറാക് ഒബാമയും.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്‍റെ നയങ്ങളെയാണ് ഇരുവരും വിമർശിച്ചതെന്നു വ്യക്തം. നിലവിലുള്ള പ്രസിഡന്‍റിനെ വിമർശിക്കരുതെന്നാണു പ്രോട്ടോക്കോൾ അനുശാസിക്കുന്നത്.

ഭയത്തിന്‍റെയും ഭിന്നതയുടെയും രാഷ്‌ട്രീയം തള്ളിക്കളയണമെന്ന് ന്യൂജേഴ്സി ഗവർണർ പദവിയിലേക്കു മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥി ഫിൽ മർഫിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ ഒബാമ ചൂണ്ടിക്കാട്ടി. അന്പതു വർഷം മുന്പ് അവസാനിപ്പിക്കേണ്ടിയിരുന്ന രാഷ്‌ട്രീയവിഷയങ്ങളാണ് ഇപ്പോൾ ചിലർ ഊതിപ്പെരുപ്പിക്കുന്നതെന്ന് ഒബാമ പറഞ്ഞു.


സ്വതന്ത്ര കന്പോളത്തിലും അന്തർദേശീയ വാണിജ്യത്തിലും വിശ്വാസം കുറയ്ക്കുന്നതും ഒറ്റപ്പെടൽ പ്രവണതയ്ക്കു വളംവച്ചുകൊടുക്കുന്നതുമായ നയങ്ങൾ ശരിയല്ലെന്ന് ന്യൂയോർക്കിൽ നടത്തിയ പ്രസംഗത്തിൽ ബുഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.