ജപ്പാനിൽ ആബെയ്ക്കു തകർപ്പൻ ജയം
ജപ്പാനിൽ ആബെയ്ക്കു തകർപ്പൻ ജയം
Sunday, October 22, 2017 10:54 AM IST
ടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ രാഷ്‌ട്രീയ ചൂതാട്ടം വിജയംകണ്ടു. ഉത്തരകൊറിയയുടെ ആണവ, മിസൈൽ ഭീഷണികളും പ്രതിപക്ഷനിരയുടെ അനൈക്യവും മുതലാക്കാൻ കാലാവധിക്കു മുന്പേ പാർലമെന്‍റ് പിരിച്ചുവിട്ടു നടത്തിയ തെരഞ്ഞെടുപ്പിൽ ആബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി) സീറ്റുകൾ തൂത്തുവാരി. തെരഞ്ഞെടുപ്പുദിനത്തിൽ വീശിയ ലാൻ ചുഴലിക്കൊടുങ്കാറ്റും അനുബന്ധമായുണ്ടായ കനത്ത മഴയും പോളിംഗ് നിരക്ക് കുറച്ചു.

465 അംഗ പാർലമെന്‍റിൽ എൽഡിപിയും സഖ്യകക്ഷിയായ കൊമിറ്റോയും ചേർന്ന് 311 സീറ്റ് കൈയടക്കുമെന്നാണു സൂചന.തെരഞ്ഞെടുപ്പിനു മുന്പും പിന്പും നടന്ന അഭിപ്രായ സർവേകൾ ആബെയുടെ മുന്നണിക്ക് സൂപ്പർ ഭൂരിപക്ഷം പ്രവചിക്കുകയുണ്ടായി.

ഉത്തരകൊറിയയിൽനിന്നുള്ള ഭീഷണി നേരിടുകയാണു തന്‍റെ ആദ്യ ദൗത്യമെന്നു തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കിയശേഷം ആബെ പറഞ്ഞു. ആബെയ്ക്കു വെല്ലുവിളി ഉയർത്തി ഒന്നര മാസം മുന്പു ടോക്കിയോ ഗവർണർ യൂറികോ കോയികേ രൂപീകരിച്ച പാർട്ടി ഓഫ് ഹോപ് കാര്യമായ മത്സരം കാഴ്ചവച്ചില്ല. അന്പതിനടുത്ത് സീറ്റുകളിൽ അവർ ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്.


മുൻ കാബിനറ്റ് സെക്രട്ടറി യൂകിയോ എഡാനോയ രണ്ടാഴ്ച മുന്പു രൂപീകരിച്ച കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി (സിഡിപി)യും അന്പതിനു മുകളിൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
63കാരനായ ആബെ ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയായി മാറുകയാണ്. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം പിന്നീട് കസേരയിൽനിന്ന് ഇറങ്ങിയിട്ടില്ല.

മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചതിലൂടെ ആബെയ്ക്ക് രാജ്യത്തിന്‍റെ ഭരണഘടന തിരുത്താൻ അനായാസം കഴിയും. രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്കയുടെ നിർബന്ധത്തിൽ എഴുതപ്പെട്ട ഭരണഘടന യുദ്ധവിരുദ്ധമാണ്. ഇപ്പോൾ സൈന്യം ഉണ്ടെങ്കിലും അതിനു സ്വയരക്ഷാസേന എന്നാണു പേര്. ഉത്തരകൊറിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഭരണഘടന ഭേദഗതി ചെയ്ത് സൈനികശക്തി കൈവരിക്കാൻ ആബെ ആഗ്രഹിക്കുന്നു. ആബെനോമിക്സ് എന്നു ചെല്ലപ്പേരുള്ള സാന്പത്തിക ന‌യപരിപാടികളും അദ്ദേഹത്തിനു തുടരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.