ഷെറിന്‍റെ മൃതദേഹം കണ്ടെടുത്തു
ഷെറിന്‍റെ മൃതദേഹം കണ്ടെടുത്തു
Monday, October 23, 2017 12:02 PM IST
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ മലയാളി ദന്പതികളുടെ രണ്ടാഴ്ച മുന്പു കാണാതായ മൂന്നു വയസുള്ള വളർത്തുമകൾ ഷെറിൻ മാത്യൂസിന്‍റേതെന്നു കരുതുന്ന മൃതദേഹം റിച്ച്മണ്ട് സിറ്റി പോലീസ് കണ്ടെടുത്തു.

എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസും ഭാര്യ സിനിയും രണ്ടു വർഷം മുന്പു ബിഹാറിൽനിന്നു ദത്തെടുത്ത ഷെറിനെ ഏഴിന് പുലർച്ചെ മൂന്നിനാണു കാണാതായത്. പാലു കുടിക്കാൻ വിസമ്മതിച്ച കുഞ്ഞിനെ വീടിനു പുറത്തെ മരച്ചുവട്ടിൽ നിർത്തിയെന്നും 15 മിനിട്ടിനുശേഷം ചെന്നു നോക്കിയപ്പോൾ കണ്ടില്ലെന്നുമാണ് വെസ്‌ലി പോലീസിനോടു പറഞ്ഞത്.

നായ്ക്കളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ വീട്ടിൽനിന്ന് മുക്കാൽ കിലോമീറ്റർ അകലെ കലുങ്കിനടിയിലെ ടണലിലാണു മൃതദേഹം കണ്ടെത്തിയത്. ഷെറിന്‍റെ മൃതദേഹം തന്നെയാണിതെന്നു സ്ഥിരീകരിച്ചിട്ടില്ല. മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.

പക്ഷേ, മൃതദേഹം മറ്റാരുടേതുമാകാൻ സാധ്യതയില്ലെന്നു പോലീസ് പറഞ്ഞു. കുഞ്ഞ് എങ്ങനെ മരിച്ചുവെന്ന കാര്യത്തിൽ പോലീസ് വിശദീകരണം നല്കിയിട്ടില്ല. മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ആരുടെയും അറസ്റ്റും ഉണ്ടായിട്ടില്ല.

ഷെറിന് വളർച്ചക്കുറവും സംസാരിക്കാൻ പ്രശ്നവുമുണ്ടായിരുന്നു. തൂക്കം കൂടാൻ ഇടയ്ക്കിടെ ആഹാരം കൊടുക്കണമായിരുന്നു. പുലർച്ചെ പാലു കുടിക്കാൻ വിസമ്മതിച്ചപ്പോൾ സഹികെട്ട് വീടിനു പുറത്തുനിർത്തി ശിക്ഷിക്കുകയായിരുന്നുവെന്നാണ് വെസ്‌ലിയുടെ അവകാശവാദം. എന്നാൽ, കുഞ്ഞിനെ കാണാതായി അഞ്ചു മണിക്കൂറിനു ശേഷമാണ് വെസ്‌ലി പോലീസിൽ റിപ്പോർട്ട് ചെയ്തത്.
കുഞ്ഞിനെ ഉപേക്ഷിക്കൽ, അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ വെസ്‌ലി രണ്ടര ലക്ഷം ഡോളറിന്‍റെ ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. കുഞ്ഞിനെ കാണാതാകുന്പോൾ ഉറക്കത്തിലായിരുന്ന സിനിക്കെതിരേ കേസെടുത്തിട്ടില്ല.
കുഞ്ഞിനെ കാണാതായി ഒരു മണിക്കൂറിനകം വെസ്‌ലിയുടെ കാറുകളിലൊന്ന് വീട്ടിൽ ഇല്ലായിരുന്നുവെന്നു പോലീസ് കണ്ടെത്തിയിരുന്നു.
നാലു വയസുള്ള മറ്റൊരു മകൾ ഇവർക്കുണ്ട്. വെസ്‌ലി അറസ്റ്റിലായതിനു പിന്നാലെ ഈ കുഞ്ഞിന്‍റെ സംരക്ഷണം ശിശു സംരക്ഷണവിഭാഗം ഏറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.