ഈ വർഷം ഇന്ധനവില കുതിക്കും
ഈ വർഷം ഇന്ധനവില കുതിക്കും
Friday, January 6, 2017 1:34 PM IST
ന്യൂഡൽഹി: ഈ വർഷം പെട്രോളിനും ഡീസലിനും കൂടുതൽ വില നല്കാൻ കരുതിയിരുന്നോളൂ. ഒപെക് രാജ്യങ്ങളായ സൗദി അറേബ്യയും ഇറാക്കും വില ഉയർത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രധാന ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയിലേക്ക് എത്തപ്പെടുന്ന എണ്ണയുടെ 40 ശതമാനവും സൗദി, ഇറാക്ക് രാജ്യങ്ങളിൽനിന്നാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണയുത്പാദക രാജ്യമായ സൗദി അറേബ്യ അടുത്ത മാസം മുതൽ വിതരണം മൂന്നു മുതൽ ഏഴു വരെ ശതമാനം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. സൗദിക്കു പിന്നാലെ ഇറാക്കും വിതരണം കുറയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

പ്രതിദിനം 18 ലക്ഷം ബാരൽ ക്രൂഡ് ഉത്പാദനം കുറയ്ക്കാനാണ് തീരുമാനം. ഇന്ത്യയിലേക്ക് പ്രതിദിനം കയറ്റി അയയ്ക്കുന്നത് 19 ലക്ഷം ബാരലാണ്. ഒപെക് രാഷ്‌ട്രങ്ങൾ ഉത്പാദനം കുറയ്ക്കുന്നത് തിരിച്ചടിയാകുന്നത് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെയാണ്. ഇന്ത്യക്ക് ആവശ്യമായ ക്രൂഡിന്‍റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്.


2015ഉം 2016ഉം ക്രൂഡ് വിലയിടിവിന്‍റെ വർഷങ്ങളായിരുന്നു. 2014ൽ ബാരലിന് 112 ഡോളർ വിലയുണ്ടായിരുന്ന ക്രൂഡിന് 70 ശതമാനത്തോളം വിലത്തകർച്ചയാണ് പോയ രണ്ടു വർഷങ്ങളിൽ നേരിടേണ്ടിവന്നത്. വിലകുറഞ്ഞ കാലത്ത് ഇന്ത്യക്കു നേട്ടമായിരുന്നു. ഇറക്കുമതി ബില്ലിൽ വൻ കുറവ് വന്നു. രാജ്യത്തിന് ഏറെക്കുറെ നേട്ടങ്ങളും സമ്മാനിച്ചു. ക്രൂഡിന് വില കയറുന്നതിനൊപ്പം രൂപയുടെ വിനിമയനിരക്ക് താഴേക്കുപോയാൽ രാജ്യത്തിനു വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

ഈ വർഷം 60 ഡോളർ റേഞ്ചിൽ ക്രൂഡ് തുടരുമെന്ന് അന്താരാഷ്‌ട്ര ഊർജ ഏജൻസിയും ഒപെക്കും പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.