ഇൻഷ്വറൻസ് കമ്പനികൾ ലിസ്റ്റ് ചെയ്യും
Wednesday, January 18, 2017 2:00 PM IST
ന്യൂഡൽഹി: പൊതുമേഖലയിലെ അഞ്ചു ജനറൽ ഇൻഷ്വറൻസ് കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. ഒപ്പം അവയിലെ ഗവൺമെന്‍റ് ഓഹരി 75 ശതമാനമായി കുറയ്ക്കും.
പുതിയ ഓഹരി ഇറക്കിയോ, നിലവിലുള്ള ഓഹരി വിറ്റോ ആകും ഇങ്ങനെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നത്. കാബിനറ്റ് യോഗത്തിനു ശേഷം ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് തീരുമാനം അറിയിച്ചത്.

ന്യൂ ഇന്ത്യാ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്, ഓറിയന്‍റൽ ഇൻഷ്വറൻസ്, നാഷണൽ ഇൻഷ്വറൻസ് എന്നിവയും റീ ഇൻഷ്വറൻസ് കമ്പനിയായ ജനറൽ ഇൻഷ്വറൻസ് കോർപറേഷനുമാണ് ലിസ്റ്റ് ചെയ്യുക.


എന്നത്തേക്കു ലിസ്റ്റിംഗ് നടത്തും എന്നു മന്ത്രി പറഞ്ഞില്ല. ലിസ്റ്റ് ചെയ്യണമെങ്കിൽ 10 ശതമാനം ഓഹരിയെങ്കിലും ഗവൺമെന്‍റ് വിറ്റഴിച്ചിരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.