ചിപ്പ് കമ്പനി ക്വാൽകോമിനെതിരേ ആപ്പിൾ
ചിപ്പ് കമ്പനി ക്വാൽകോമിനെതിരേ ആപ്പിൾ
Saturday, January 21, 2017 1:49 PM IST
സിലിക്കൺവാലി: ഇലക്‌ട്രോണിക്സ് ചിപ്പ് നിർമാണക്കമ്പനി ക്വാൽകോമിനെതിരേ ആപ്പിൾ 100 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. നേരത്തെ പറഞ്ഞിരുന്ന റിബേറ്റ് തിരിച്ചു നല്കുന്നില്ലെന്നും ചിപ്പുകൾക്ക് അധിക ചാർജ് ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ആപ്പിൾ കലിഫോർണിയ കോടതിയിൽ കേസ് ഫയൽ ചെയ്തത്.

ആപ്പിളിനും സാംസംഗിനും മോഡം ചിപ്പ് നല്കുന്നത് ക്വാൽകോം ആണ്. വയർലെസ് സംവിധാനങ്ങളിലേക്ക് മൊബൈൽ ഫോണുകൾ ബന്ധിപ്പിക്കുന്നതാണ് മോഡം ചിപ്പുകൾ. ക്വാൽക്കോമിന്‍റെ വരുമാനത്തിൽ 40 ശതമാനം ആപ്പിൾ, സാംസംഗ് കമ്പനികളിൽനിന്നാണ്. അതേസമയം ആപ്പിളിന്‍റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്വാൽകോം പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.