മൈക്രോസോഫ്റ്റിൽ വെട്ടിക്കുറയ്ക്കൽ 700 പേർക്കു ജോലി പോകും
മൈക്രോസോഫ്റ്റിൽ വെട്ടിക്കുറയ്ക്കൽ 700 പേർക്കു ജോലി പോകും
Saturday, January 21, 2017 1:49 PM IST
ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് 700 പേരെ ഈ മാസം പിരിച്ചുവിട്ടേക്കും. ഈ വർഷം ജൂണോടെ 2,850 പേരെ ഒഴിവാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ആദ്യപടിയായാണ് ഈ പിരിച്ചുവിടലെന്നാണ് സൂചന. വില്പന, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എൻജിനിയറിംഗ്, ഫിനാൻസ് തുടങ്ങി ലോകവ്യാപകമായി കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാർ പിരിച്ചുവിടുന്നതിൽ ഉൾപ്പെടും. 1.13 ലക്ഷം ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. ലിങ്ക്ഡ് ഇനിലേക്ക് 1,600 പേരെ വിളിച്ചിട്ടുമുണ്ട്.


സത്യ നദെല്ല സിഇഒ ആയി ചുമതലയേറ്റതു മുതൽ വലിയ അഴിച്ചുപണി നടത്തുന്നുണ്ട്. കഴിഞ്ഞ ധനകാര്യ വർഷം 7,400 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സ്മാർട്ട്ഫോൺ ബിസിനസിൽനിന്നായിരുന്നു പിരിച്ചുവിട്ടവരിൽ അധികവും. 2014ൽ 18,000 പേരെയും പിരിച്ചുവിട്ടിരുന്നു. ഇതിൽ 12,500 പേരും നോക്കിയ ഹാൻഡ്സെറ്റ് ആൻഡ് സർവീസസിൽനിന്നുള്ളവരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.