ബിഎസ്ഇ ഐപിഒ ഇന്ന്
ബിഎസ്ഇ ഐപിഒ ഇന്ന്
Saturday, January 21, 2017 1:15 PM IST
മുംബൈ: ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഓഹരികമ്പോളമായ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി (ബിഎസ്ഇ) ന്‍റെ ഓഹരികൾ ഇന്നു മുതൽ വില്പനയ്ക്ക്. രണ്ടു രൂപ മുഖവിലയുള്ള 1.54 കോടി ഓഹരികളാണു വിൽക്കുന്നത്. 805-806 രൂപ വില നിലവാരത്തിലാകും ഓഹരിയുടെ വില്പന. 1243 കോടി രൂപ ഈ വർഷത്തെ ഈ പ്രഥമ ഐപിഒ (ആദ്യ ഓഹരി വില്പന) വഴി സമാഹരിക്കും. ഇന്നു മുതൽ 25 വരെയാണു വില്പന.

കുറഞ്ഞത് 18 ഓഹരികൾക്ക് അപേക്ഷിക്കണം; തുടർന്ന് 18ന്‍റെ ഗുണിതങ്ങളായും.
ലോകത്തിലെ പത്താമത്തെ വലിയ എക്സ്ചേഞ്ചാണു ബിഎസ്ഇ. ഇതിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കു മൊത്തം 11 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുണ്ട്. 2897 കമ്പനികളാണ് ഇപ്പോൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ബിഎസ്ഇ കഴിഞ്ഞ വർഷം 616 കോടി രൂപയുടെ വരുമാനത്തിൽ 123 കോടി രൂപ അറ്റാദായമുണ്ടാക്കി. ഐപിഒയിൽ നിലവിലുള്ള ഓഹരി ഉടമകളുടെ ഓഹരികളാണു വിൽക്കുന്നത്. ഓഹരികൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. സ്വന്തം ഓഹരി ലിസ്റ്റ് ചെയ്യാൻ എക്സ്ചേഞ്ചുകൾക്ക് അനുമതിയില്ലാത്തതു മൂലമാണിത്. 1875-ലാണ് ബിഎസ്ഇ തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.