സംരക്ഷണവാദം സാന്പത്തിക കുഴപ്പമുണ്ടാക്കും: പട്ടേൽ
സംരക്ഷണവാദം സാന്പത്തിക കുഴപ്പമുണ്ടാക്കും: പട്ടേൽ
Friday, February 17, 2017 1:32 PM IST
മുംബൈ: അമേരിക്കൻ ഭരണകൂടം സംരക്ഷണവാദത്തിലേക്കു നീങ്ങിയാൽ സാന്പത്തിക പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നു റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ.

വ്യാപാരകമ്മിയെപ്പറ്റി ആശങ്ക പുലർത്തുന്നയാളാണു പുതിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ വ്യാപാര കമ്മിയിൽ വലിയ പങ്കും ഏഷ്യയോടാണ്. അതിന്മേൽ നടപടി ഉണ്ടാകുന്നത് ഏഷ്യൻ രാജ്യങ്ങൾക്കു സാന്പത്തിക വിഷമതകൾ ഉണ്ടാക്കും. ആർക്കെങ്കിലും അതിൽനിന്നു മാറിനിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ലെന്നും പട്ടേൽ പറഞ്ഞു.

സിഎൻബിസി-ടിവി 18ന് അനുവദിച്ച അഭിമുഖത്തിലാണു പട്ടേൽ ഇതു പറഞ്ഞത്. വാണിജ്യ സംരക്ഷണവാദത്തോടു താൻ യോജിക്കുന്നില്ലെന്നു പട്ടേൽ പറഞ്ഞു. ഇന്ത്യ തുടർന്നുപോരുന്ന ഉദാരനയം തുടരണം. മറിച്ചു നീങ്ങുന്നതു യുക്തിസഹമല്ലെന്നു ഗവർണർ അഭിപ്രായപ്പെട്ടു.


കറൻസി റദ്ദാക്കലിനെത്തുടർന്നു സാന്പത്തിക വളർച്ച ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലെ വി എന്ന അക്ഷംപോലെ വളർച്ച വീണ്ടും തിരിച്ചുകയറുമെന്നു പട്ടേൽ പറഞ്ഞു.

കറൻസി റദ്ദാക്കൽ ദീർഘകാലത്തേക്കു നല്ല ഫലങ്ങൾ ഉളവാക്കുമെന്ന് അദ്ദേഹം കരുതുന്നു. കറൻസി പിൻവലിച്ചതു ക്ഷീണമുണ്ടാക്കിയെങ്കിൽ വീണ്ടും കറൻസി എത്തുന്പോൾ ക്ഷീണം മാറും. കറൻസി നിരോധനകാലത്തു രാജ്യത്തെ ബാങ്കുകളും ബാങ്ക് ജീവനക്കാരും വിശിഷ്ട സേവനമാണു കാഴ്ചവച്ചതെന്നു ഗവർണർ എടുത്തുപറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.